എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

അഭിറാം മനോഹർ
തിങ്കള്‍, 1 ഡിസം‌ബര്‍ 2025 (18:17 IST)
ആഷസ് പരമ്പരയുടെ ആദ്യ ടെസ്റ്റില്‍ വെറും രണ്ട് ദിവസത്തിനകം പരാജയപ്പെട്ടെങ്കിലും പരമ്പരയില്‍ ശക്തമായി തിരിച്ചുവരുമെന്നറിയിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. മുന്‍പത്തെ പര്യടനങ്ങളില്‍ ഇല്ലാതിരുന്ന പല ആയുധങ്ങളും ഇംഗ്ലണ്ടിനുണ്ടെന്നും ഇത്തവണ വ്യക്തമായ റോളുകളുള്ള റ്റീമുമായാണ് ഇംഗ്ലണ്ട് വന്നിരിക്കുന്നതെന്നും ജോ റൂട്ട് പറഞ്ഞു. പെര്‍ത്ത് ടെസ്റ്റിലെ പരാജയത്തില്‍ ഇംഗ്ലണ്ട് ടീമിനെതിരെ രൂക്ഷവിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് റൂട്ടിന്റെ പ്രതികരണം.
 
ടെസ്റ്റ് ഫോര്‍മാറ്റില്‍ റണ്‍മലകളും റെക്കോര്‍ഡ് നേട്ടങ്ങളും സ്വന്തമാക്കുമ്പോഴും ഇതുവരെയും ഓസ്‌ട്രേലിയയില്‍ കളിച്ച 29 ഇന്നിങ്ങ്‌സില്‍ ഒരു സെഞ്ചുറി നേടാന്‍ പോലും ജോ റൂട്ടിനായിട്ടില്ല. ഇത്തവണ വ്യത്യസ്തനായ കളിക്കാരനായാണ് താന്‍ തിരിച്ചുവന്നിരിക്കുന്നതെന്നാണ് റൂട്ട് പറയുന്നത്. 2024ല്‍ ടെസ്റ്റില്‍ 1556 റണ്‍സുകള്‍ നേടിയ റൂട്ട് ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments