തെലങ്കാനയിലെ കൊണ്ടഗാട്ടിൽ ബസ് മറിഞ്ഞ് 32 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ആറ് കുട്ടികളും ഉണ്ട്. സമീപത്തെ ആഞ്ജനേയ സ്വാമിയുടെ ക്ഷേത്രത്തിൽ ദർശനം നടത്തി തിരിച്ചുവരുന്നതിനിടെയാണ് ബസ് അപകടത്തിൽ പെട്ടത്.
62 തീർഥാടകർ തെലങ്കാന സർക്കാരിന്റെ ബസിൽ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവിൽ നിന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു എന്നാണ് വിവരം.
ജാഗിട്യാൽ ജില്ലാ എസ്പി സിന്ധു ശർമ, ജില്ലാ കലക്ടർ ശരത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ 100 അടി ഉയരത്തിൽ ഇനി ത്രിവർണ പതാക പാറും
രാഷ്ട്രീയക്കുരുക്കിൽ അകപ്പെട്ട് സി പി എം, തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി നേരിട്ടേക്കും
ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന് തെളീവ് നൽകാമെന്ന് പറഞ്ഞ് യുവതിയുമായി ഫെയിസ്ബുക്കിലൂടെ അടുത്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; സംഭവം ഇങ്ങനെ
രാജ്യത്തിന്റെ പ്രതിഷേധം ഗൂഗിളിലൂടെയും, ലോകത്തെ മികച്ച ടോയ്ലെറ്റ് പേപ്പർ ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ തരുന്ന ഉത്തരം പാകിസ്ഥാന്റെ പതാക