മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വില മനസിലാകുന്നത് അന്യഭാഷ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍: ദേവന്‍

Webdunia
ബുധന്‍, 11 ഡിസം‌ബര്‍ 2019 (15:34 IST)
മലയാള സിനിമയിലെ എക്കാലെത്തേയും മികച്ച വില്ലന്‍മാരില്‍ ഒരാളാണ് നടന്‍ ദേവന്‍. നായകനായും വില്ലനായും സഹനടനായും ദേവൻ മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും നിറഞ്ഞു നിന്നിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ദേവൻ മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവ്വനിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വില മനസിലാകുന്നത് അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദേവന്‍.
 
മറ്റു ഭാഷകളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ വലിയ വലിയ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ വിസ്മയിപ്പിക്കുന്ന അഭിനയ പാടവത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആണ് ഇവരുടെ വില നമുക്ക് കൂടുതല്‍ ബോധ്യപ്പെടുന്നത് എന്നും ദേവന്‍ പറഞ്ഞു.
 
മോഹന്‍ലാലും മമ്മൂട്ടിയും ഇന്ത്യന്‍ സിനിമയിലെ മഹാനടന്‍മാരാണെന്നും ദേവന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. മിക്ക അന്യഭാഷ നടന്മാര്‍ക്കും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു ലിമിറ്റ് ഉണ്ടെന്നും എന്നാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ അക്കാര്യത്തിലെല്ലാം നമ്മളെ ഞെട്ടിക്കുകയാണെന്നും ദേവൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്', ചേരാതെ ഇന്ത്യ, മുഖം തിരിച്ച് റഷ്യയും ചൈനയും, അംഗത്വമെടുത്തത് 19 രാജ്യങ്ങൾ

ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തകർത്ത് മകൾ

ഫെയ്‌സ് ക്രീം മാറ്റിവെച്ചു; എറണാകുളത്ത് കമ്പി പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ അറസ്റ്റില്‍

"മുകളിൽ നിന്ന് നോക്കിയാൽ ഒരു ഭൂമി മാത്രം; മനുഷ്യൻ മതിലുകൾ കെട്ടി മത്സരിക്കുന്നത് എന്തിന്?"- സുനിത വില്യംസ്

ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷൻ, 5 മിനിറ്റ് ഇടവേളയിൽ ട്രെയിൻ, പരമാവധി 200 കിലോമീറ്റർ വേഗത, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം

അടുത്ത ലേഖനം
Show comments