മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉപേക്ഷിച്ച് ഷൈന്‍ ടോം ചാക്കോ !

കെ ആര്‍ അനൂപ്
വെള്ളി, 25 ഫെബ്രുവരി 2022 (15:02 IST)
കൈനിറയെ ചിത്രങ്ങളാണ് ഷൈന്‍ ടോം ചാക്കോയ്ക്ക്. വലിപ്പച്ചെറുപ്പമില്ലാതെ ഏതുതരം കഥാപാത്രങ്ങളും ചെയ്യാന്‍ ഷൈന്‍ തയ്യാറാണ്. ചെറിയ വേഷത്തില്‍ ആണെങ്കില്‍ പോലും സന്തോഷത്തോടെ നടന്‍ വന്ന് അഭിനയിക്കും. ഒരേ സമയം രണ്ട് ചിത്രങ്ങള്‍ നടന്റെ മുന്നില്‍ വന്നു. ഒന്ന് മോഹന്‍ലാലിന്റെയും രണ്ടാമത്തെ മമ്മൂട്ടിയുടേതും.
 
2021 ലെ ലോക്ഡൗണിന്റെ സമയത്തായിരുന്നു മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ വന്നതെന്ന് ഷൈന്‍ പറയുന്നു. സിനിമയുടെ കഥ കേട്ടു. ചെയ്യാമെന്ന് തീരുമാനിച്ചു.ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല. രണ്ടു സിനിമകളും ഒരുമിച്ച് കൊണ്ടു പോകാനായിരുന്നു നടന്റെ തീരുമാനം.ഒരു സെറ്റില്‍ രാവിലെ പോയി ചെയ്യുന്നു അടുത്ത സൈറ്റില്‍ രാത്രി ചെന്ന് അഭിനയിക്കുന്നു അങ്ങനെയായിരുന്നു താരത്തിന്റെ പ്ലാന്‍.
 
എന്നാല്‍ ജിത്തു ജോസഫും അമല്‍ നീരദും അതിന് സമ്മതിച്ചില്ല. അതിനുകാരണം 25 ദിവസത്തോളം ട്വല്‍ത്ത് മാന്‍ വന്നുനിന്ന് ഷൈന്‍ അഭിനയിക്കേണ്ടി വരും. അതുകൊണ്ടാണ് ഭീഷ്മ പര്‍വുമായി നടന്‍ മുന്നോട്ട് പോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എപ്സ്റ്റീൻ ഫയലിൽ നിന്ന് 'കാണാതായ' രേഖകൾ പുറത്ത്; ട്രംപിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണം

അടുക്കള ബജറ്റ് താളം തെറ്റും; ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 115 രൂപയുടെ വർദ്ധനവ്

ഇറാന്റെ ആക്രമണവും വ്യോമപ്രതിരോധവുമെല്ലാം മെച്ചപ്പെട്ടു, റഷ്യയുടെ പരോക്ഷ പിന്തുണയെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാനിലെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ സുരക്ഷാ സംവിധാനം താറുമാറാക്കി

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

അടുത്ത ലേഖനം
Show comments