Webdunia - Bharat's app for daily news and videos

Install App

ഷങ്കര്‍ സമ്മതിച്ചു, രാജമൌലി തന്നെ കിംഗ്!

Webdunia
ചൊവ്വ, 2 മെയ് 2017 (14:11 IST)
ഇന്ത്യന്‍ സിനിമാലോകത്ത് കാലങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന ഒരു സംശയവും അതിനെച്ചൊല്ലിയുള്ള തര്‍ക്കവുമുണ്ട്. എസ് എസ് രാജമൌലിയാണോ ഷങ്കറാണോ നമ്പര്‍ വണ്‍ സംവിധായകന്‍? രണ്ടുപക്ഷങ്ങളായി ചേര്‍ന്ന് ആരാധകര്‍ ഈ വിഷയത്തില്‍ തല്ലുകൂടുന്നത് സോഷ്യല്‍ മീഡിയയിലെ പതിവുകാഴ്ച.
 
എന്നാല്‍ ഇപ്പോള്‍ ഷങ്കര്‍ തന്നെ സമ്മതിച്ചിരിക്കുന്നു, രാജമൌലി തന്നെയാണ് കിംഗ്. ബാഹുബലി 2 കണ്ടതിന് ശേഷമുള്ള ഷങ്കറിന്‍റെ ട്വീറ്റിലാണ് ഈ രീതിയിലുള്ള പ്രതികരണം.
 
Just saw Bahubali 2 - The pride of Indian Cinema. What a Bravery, Beauty, Grandness & Music.. Awestruck. Hats off to 'Raja'mouli artsts n team.... എന്നാണ് ഷങ്കര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഷങ്കറിനെ ഗുരുസ്ഥാനത്ത് കണ്ടിരിക്കുന്ന രാജമൌലിയെ സംബന്ധിച്ചിടത്തോളം ഈ പ്രതികരണം ഏറ്റവും വലിയ നിധിയാണെന്നതില്‍ സംശയമില്ല.
 
ബാഹുബലി2നേക്കാള്‍ മുതല്‍ മുടക്കില്‍ ഇപ്പോള്‍ എന്തിരന്‍ 2.0 സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് ഷങ്കര്‍. അതുകൂടി ഇറങ്ങിയിട്ടേ ആരാണ് നമ്പര്‍ വണ്‍ എന്ന തര്‍ക്കത്തിന് ആരാധകര്‍ക്ക് പൂര്‍ണമായ ഉത്തരം ലഭിക്കൂ.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments