Webdunia - Bharat's app for daily news and videos

Install App

ഡബ്ബിംഗിലും ഹൈ വോൾട്ടേജ്; വേറെ ലെവൽ കളികളുമായി മമ്മൂട്ടി, ഷൈലോക്കിലെ എനർജിയുടെ മറ്റൊരു രഹസ്യം!

ചിപ്പി പീലിപ്പോസ്
വ്യാഴം, 27 ഫെബ്രുവരി 2020 (12:34 IST)
നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥയെഴുതി അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിലെ മമ്മൂട്ടിയുടെ എനർജി ലെവൽ അപാരമായിരുന്നു. നിരൂപകരും ഒന്നടങ്കം ഇതിനെ പ്രശംസിച്ചിരുന്നു. അമ്പതു കോടിക്ക് മുകളിൽ ചിത്രം ഇതിനോടകം നേടിയതായാണ് റിപ്പോർട്ട്. 
 
ഡബ്ബിങ് ടൈമിലും വേറെ ലെവൽ പരിപാടികൾ ആയിരുന്നു മമ്മുക്ക എന്ന് വ്യക്തമാകുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിലൂടെ ഏറെ ശ്രദ്ധ നേടിയ ഒരു ഡയലോഗ് മമ്മൂട്ടി എങ്ങനെ രസകരമായി ഡബ്ബ് ചെയ്യുന്നു എന്നതാണ് ഈ വീഡിയോ കാണിച്ചു തരുന്നത്. ഹൈ ലെവൽ വോൾട്ടേജിൽ ആയിരുന്നു ഡബ്ബിംഗ് ടൈമിലും മമ്മൂട്ടി. 
 
ബോസ് എന്ന് പേരുള്ള ഒരു പലിശക്കാരന്റെ കഥയാണ് ഈ മമ്മൂട്ടി ചിത്രം പറയുന്നത്. ബോസ് ആയി മമ്മൂട്ടിയെത്തുമ്പോൾ തുല്യ പ്രാധാന്യമുള്ള വേഷത്തിൽ തമിഴ് നടൻ രാജ് കിരണും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അടുത്ത ലേഖനം
Show comments