Webdunia - Bharat's app for daily news and videos

Install App

ഓണത്തിന് തിയറ്ററുകളില്‍ പിന്നെ നെറ്റ്ഫ്‌ലിക്‌സില്‍,'ആര്‍.ഡി.എക്‌സി'ന് യു /എ സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്
ചൊവ്വ, 22 ഓഗസ്റ്റ് 2023 (12:09 IST)
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ആര്‍ ഡി എക്‌സി'ന്റെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയി.വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റെര്‍സ് നിര്‍മിക്കുന്ന ആക്ഷന്‍ എന്റെര്‍റ്റൈനെറാണ് സിനിമ.
 
യു /എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓണത്തിന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി. തിയറ്ററുകളിലെ പ്രദര്‍ശനശേഷം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
രണ്ട് കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. 1997-98 കാലങ്ങളിലെ കഥ പറയുന്നതിനൊപ്പം 2005ലേക്കും പ്രേക്ഷകരെ സിനിമ കൂട്ടിക്കൊണ്ടുപോകും. 2005ലെ ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്.1997 കാലഘട്ടത്തെ കാണിക്കുമ്പോള്‍ വിന്റേജ് ലുക്ക് താരങ്ങളെ കാണാനാകും.കിംഗ് ഓഫ് കൊത്ത സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്യുമ്പോള്‍ ഭയമൊന്നുമില്ല എന്നും തങ്ങളെല്ലാവരും എക്‌സൈറ്റഡ് ആണെന്നും അഭിനേതാക്കള്‍ പറഞ്ഞു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

അടുത്ത ലേഖനം
Show comments