Webdunia - Bharat's app for daily news and videos

Install App

നിക്കിന്റെ വര്‍ക്ക്ഔട്ട് വീഡിയോയ്ക്ക് താഴെ ഹോട്ട് കമന്റുമായി പ്രിയങ്ക ചോപ്ര; വിവാഹമോചന ഗോസിപ്പുകള്‍ക്ക് വിട

Webdunia
ചൊവ്വ, 23 നവം‌ബര്‍ 2021 (11:59 IST)
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് ഭര്‍ത്താവ് നിക് ജോനസിന്റെ പേര് മാറ്റിയതോടെ വിവാഹമോചന ഗോസിപ്പുകളുടെ ബഹളമായിരുന്നു. ഇരുവരും വേര്‍പിരിയുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, എല്ലാ അഭ്യൂഹങ്ങളേയും തള്ളി പ്രിയങ്ക തന്നെ ഇപ്പോള്‍ രംഗത്തെത്തി. നിക്കിന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ ഹോട്ട് കമന്റുമായാണ് പ്രിയങ്ക എത്തിയത്. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് നിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവ്വചത്. ഈ വീഡിയോയ്ക്ക് താഴെ 'Damn! I just died in your arms...' എന്നാണ് പ്രിയങ്ക കമന്റ് ചെയ്തിരിക്കുന്നത്. 

 

സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും. 2018 ഡിസംബര്‍ 1,2 തീയതികളിലായിരുന്നു ഇവരുടെ വിവാഹം. ജോധ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ആചാര വിധി പ്രകാരമായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തത്. പിന്നീട് താരങ്ങള്‍ക്ക് വേണ്ടി വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nick Jonas (@nickjonas)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments