Webdunia - Bharat's app for daily news and videos

Install App

ബ്രേക്ക് എടുത്തതല്ല, ഒന്നര വർഷം സിനിമയൊന്നും ഇല്ലാതെ വീട്ടിലിരുന്നു, ഇനി എന്ത് ചെയ്യും എന്ന തോന്നലുണ്ടായി

Webdunia
ബുധന്‍, 11 മെയ് 2022 (18:17 IST)
പാർവതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന പുഴു എന്ന സിനിമയ്ക്കായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരികുന്നത്. ഏപ്രിൽ 13ന് സോണി ലിവിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ തനിക്ക് കരിയറില്‍ സംഭവിച്ച ഒരു ബ്രേക്കിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പാര്‍വതി. മനപൂർവം താൻ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുക അല്ലായിരിന്നുവെന്ന് പാർവതി പറയുന്നു.
 
കഥാപാത്രങ്ങൾ കിട്ടാതെ പോയ ഒന്നൊന്നര വർഷകാലം ഉണ്ടായിരുന്നതായി പാർവതി പറയുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് അഞ്ചാറ് വർഷം എന്നെ ആരും അങ്ങനെ കണ്ടിട്ടില്ല.സിനിമകള്‍ ലഭിക്കാത്ത സമയമായിരുന്നു അത്. ആദ്യം ക്യാരക്റ്റര്‍ റോളുകള്‍ കിട്ടി. പിന്നെ ലീഡ് റോളുകളിലേക്ക് വന്നു. ഇപ്പോഴും ക്യാരക്റ്റര്‍ റോളുകൾ ചെയ്യുന്നുണ്ട്. ആർക്കറിയാം എന്ന സിനിമയിൽ ഞാനല്ല ലീഡ് ആക്‌ടർ.
 
കൂടെ ആണെങ്കിലും പൃഥ്വിയുടെയും നസ്രിയയുടെയും സിനിമയാണത്. സോഫി എന്ന കഥാപാത്രത്തിന് സിനിമയിൽ പ്രാധാന്യമുണ്ടോ എന്നതാണ് ഞാൻ നോ‌ക്കുന്നത്. പാർവതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments