Webdunia - Bharat's app for daily news and videos

Install App

രജനീകാന്തിനെ മറികടന്ന് ശിവകാർത്തികേയൻ !

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂലൈ 2020 (18:14 IST)
കോളിവുഡിലെ സെൻസേഷണൽ നായകന്മാരിൽ ഒരാളാണ് ശിവകാർത്തികേയൻ. ഒരു തമിഴ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി കരിയർ ആരംഭിച്ച നടൻ പിന്നീട് അവതാരകനായി മാറി. ചെറിയ വേഷങ്ങളിൽ നിന്ന് ഒരു മാസ് ഹീറോ ലെവലിലേക്ക് വളർന്ന ശിവകാർത്തികേയൻ പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്.
 
ട്വിറ്ററിൽ 6 ദശലക്ഷം ഫോളോവേഴ്‌സിനെ നേടിക്കൊണ്ട് രജനീകാന്ത്, വിജയ് സേതുപതി എന്നിവരെ മറികടന്ന് അദ്ദേഹം മറ്റൊരു വലിയ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. 
 
കോളിവുഡ് നായകന്മാരിൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് ധനുഷിനാണ്. അദ്ദേഹത്തിന് 9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. കമൽഹാസന് 7 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഉള്ളത്. 5.7 ദശലക്ഷം ഫോളോവേഴ്‌സുള്ള രജനീകാന്തിനെയും ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വിജയ് സേതുപതിയെയും ഇപ്പോൾ ശിവകാർത്തികേയൻ മറികടന്നു. 
   
“ട്വിറ്ററിലെ 6 ദശലക്ഷം സുഹൃത്തുക്കൾക്കും നന്ദി, വളരെയധികം സ്നേഹവും പിന്തുണയും നൽകിയതിന് എന്റെ എല്ലാ സഹോദരങ്ങൾക്കും നന്ദി”- ശിവ ശിവകാർത്തികേയൻ ട്വിറ്ററിൽ കുറച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments