എന്റെ ബയോ‌പിക് സംഭവിച്ചാൽ സൂര്യയോ ദുൽഖറോ നായകനാവണം, കാരണം ഇത്: സുരേഷ് റെയ്‌ന

Webdunia
ഞായര്‍, 27 ജൂണ്‍ 2021 (12:50 IST)
തന്റെ ജീവിതം എന്നെങ്കിലും വെള്ളിത്തിരയിൽ അവതരിപ്പിക്കുകയാണെങ്കിൽ അതിൽ ദുൽഖർ സൽമാൻ നായകനാവണമെന്നാണ് ആഗ്രഹമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. സൂര്യയോ ദുൽഖറോ തന്റെ വേഷം ചെയ്‌ത് കാണണം എന്നാണ് ആഗ്രഹമെന്ന് ഇൻസ്റ്റഗ്രാം ലൈവിനിടെ റെയ്‌ന പറഞു.
 
ബോളിവുഡ് താരങ്ങൾക്ക് പകരം സൗത്ത് ഇന്ത്യയിലെ സൂപ്പർ താരങ്ങളെ എന്തുകൊണ്ട് തിരെഞ്ഞെടുത്തു എന്നതിന് റെയ്‌നയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. വികാരങ്ങളെ കൃത്യമായി ഉൾക്കൊള്ളാൻ സാധിക്കുന്നവരായിരിക്കണം എന്റ്എ വേഷം ചെയ്യേണ്ടത്. രാജ്യത്തിന് വേണ്ടിയോ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടിയോ കളിക്കുക എളുപ്പമല്ല. രണ്ട് ടീമുകളും എനിക്ക് എത്രമാത്രം വലുതാണെന്ന് തെന്നിന്ത്യൻ താരങ്ങൾക്ക് മനസിലാകും. 
 
സൂര്യ എന്റെ വേഷത്തിൽ മികച്ചതായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ദുൽഖർ സൽമാനും അഭിനയത്തിൽ വലിയ മികവ് കാണിക്കുന്നു. ചെന്നൈ ആരാധകരുടെ സ്വന്തം ചിന്ന‌ത്തല പറഞ്ഞു. എന്തായാലും ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ പോകാതെയുള്ള റെയ്‌നയുടെ മറുപടി സിനിമാലോകത്ത് തന്നെ ചർച്ചയായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments