Webdunia - Bharat's app for daily news and videos

Install App

നാല് ദശാബ്ദത്തിലധികം നീണ്ടു നിന്ന അഭിനയജീവിതം,കാലാതീതമായ ഒരുപിടി നല്ല കഥാപാത്രങ്ങള്‍,കോഴിക്കോട് ശാരദയുടെ ഓര്‍മ്മകളില്‍ വിമെന്‍ ഇന്‍ സിനിമ കലക്ടീവ്

കെ ആര്‍ അനൂപ്
ചൊവ്വ, 9 നവം‌ബര്‍ 2021 (15:12 IST)
മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ആയ വിമെന്‍ ഇന്‍ സിനിമ കലക്ടീവ് (WCC) കോഴിക്കോട് ശാരദയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 
 
'മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരി കോഴിക്കോട് ശാരദക്ക് WCCയുടെ പ്രണാമം. 1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് ശാരദ സിനിമയിലെത്തിയത്. അനുബന്ധം, സല്ലാപം, കണ്ണെഴുതി പൊട്ടും തൊട്ട്, കുട്ടി സ്രാങ്ക് , എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങി എണ്‍പതിലധികം ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. മലയാള സിനിമയിലെന്ന പോലെ സീരിയല്‍ രംഗത്തും സജീവമായ സാന്നിധ്യമായിരുന്നു. നാല് ദശാബ്ദത്തിലധികം നീണ്ടു നിന്ന തന്റെ അഭിനയ ജീവിതത്തില്‍, കാലാതീതമായ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്ക് തന്റെ തനതായ അഭിനയ ശൈലിയിലൂടെ അവര്‍ ജീവന്‍ നല്‍കി. ആ അതുല്യ കലാ സപര്യക്ക് WCCയുടെ നിസ്സീമമായ നന്ദി. പ്രണാമം'-വിമെന്‍ ഇന്‍ സിനിമ കലക്ടീവ് കുറിച്ചു.
 
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശാരദ. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: അദ്ധ്യാപകൻ അറസ്റ്റിൽ

വാട്ട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്: യുവതിയിൽ നിന്നും 51 ലക്ഷം തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധന, നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കണം, 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എം ടിക്ക് പത്മവിഭൂഷൺ, പി ആർ ശ്രീജേഷിനും ശോഭനയ്ക്കും ജോസ് ചാക്കോയ്ക്കും പത്മഭൂഷൻ, ഐഎം വിജയന് പത്മശ്രീ

അടുത്ത ലേഖനം
Show comments