ഒമിക്രോണിന് തീവ്രതയും രോഗലക്ഷണങ്ങളും കുറവാണെന്ന് പറയാന്‍ തെളിവുകളില്ല; യുകെ പഠനം ഇങ്ങനെ

Webdunia
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (10:20 IST)
ഡെല്‍റ്റ വകഭേദത്തേക്കാള്‍ തീവ്രത ഒമിക്രോണിന് കുറവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് യുകെയില്‍ നടത്തിയ ഒരു പഠനം കണ്ടെത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസിന്റെ പുതിയ വകഭേദം നേരത്തെ കോവിഡ് വന്നവരിലും രണ്ട് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചവരിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നും ഈ പഠനത്തില്‍ പറയുന്നു. യുകെയിലെ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ 5.4 മടങ്ങ് കൂടുതലാണ് ഒമിക്രോണ്‍ വകഭേദത്തില്‍ വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യതയെന്നും പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസ്‌കറ്റ് എത്രമാത്രം അപകടകാരിയാണെന്നോ?

ഒറ്റപ്പെട്ടു, നിസ്സഹായയായി, ഇനിയെന്നെ മാറ്റിയെടുക്കാനാവില്ലെന്ന് തോന്നി; ജീവിതത്തിലെ ഇരുണ്ട കാലങ്ങളെ കുറിച്ച് പാർവതി തിരുവോത്ത്

പതിവായി പാരസെറ്റമോള്‍ അടക്കമുള്ള വേദനാ സംഹാരികള്‍ കഴിക്കാറുണ്ടോ, ഇത് അറിയണം

ഡ്രൈ ഫ്രൂട്ട്സിന് നിരവധി ആരോഗ്യഗുണങ്ങള്‍; കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

യാത്ര പോകുമ്പോള്‍ ഗ്ലാസെടുക്കാന്‍ മറക്കരുത്! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments