Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ ചെന്നൈ ജയിച്ചു

Webdunia
ബുധന്‍, 31 മാര്‍ച്ച് 2010 (19:53 IST)
PRO
സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ വീണ്ടും വിജയവീഥിയില്‍ തിരിച്ചെത്തി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ മൂന്നാം ജയം സ്വന്തമാക്കിയത്. സ്കോര്‍ ബാറ്ഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 161/4, ചെന്നൈ സൂപ്പര്‍ കിംഗ്സ്: 19 ഓവറില്‍ 166/5.

39 പന്തില്‍ 78 റണ്‍സെടുത്ത മുരളി വിജയ്‌യുടെ പ്രകടനവും അവസാന ഓവറുകളില്‍ പതറാതെ പൊരുതിയ സുരേഷ് റെയ്നയും (35 പന്തില്‍ 44) ചെന്നൈയുടെ ജയം അനായാസമാക്കിയത്. ഹെയ്ഡന്‍ (12), നായകന്‍ ധോണി (14) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും വിജയ്‌യുടെ വെടിക്കെട്ട് ചെന്നൈയെ രക്ഷിക്കുകയായിരുന്നു. വിജയ് തന്നെയാണ് കളീയിലെ കേമന്‍.

നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സിനെ ജാക് കാലിസി(52), വിരാട് കൊ‌ഹ്‌ലി(34), ഉത്തപ്പ (21), പീറ്റേഴ്സണ്‍ (23), കാമറൂണ്‍ വൈറ്റ് (21) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

വായിക്കുക

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: അമേരിക്കയിൽ ടെക്സാസ് സൂപ്പർ കിങ്സിൻ്റെ മത്സരം കാണാനെത്തി സഞ്ജു, ചേട്ടൻ ചെന്നൈയിലേക്കെന്ന് ഉറപ്പിച്ച് ചെന്നൈ ആരാധകർ

India vs England : ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, അരങ്ങേറ്റ മത്സരത്തിൽ ഡക്കായി മടങ്ങി സായ് സുദർശൻ

India vs England : കോലിയും രോഹിത്തും ഇല്ലെങ്കിലും ഇന്ത്യ അപകടകാരികൾ, നേരിടുക എളുപ്പമല്ല: ബെൻ സ്റ്റോക്സ്

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

India vs England, 1st Test Scorecard Live Updates: ആദ്യ അങ്കത്തിന് ഗില്ലും പിള്ളേരും,ഹെഡിങ്‌ലിയില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സായ് സുദര്‍ശന് അരങ്ങേറ്റം, ഇടവേളയ്ക്ക് ശേഷം കരുണ്‍ നായര്‍ക്കും അവസരം

Show comments