കോലി മോശം, ഹർമൻ കൊള്ളാമെന്നോ?, ഡേയ്.. ഇരട്ടത്താപ്പ് കാണിക്കാതെ, സഞ്ജയ് മഞ്ജരേക്കറിനെതിരെ ആരാധകർ

അഭിറാം മനോഹർ
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (11:44 IST)
ഞായറാഴ്ച ഷാര്‍ജയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ തോല്‍വി ഏറ്റുവാങ്ങിയിരിന്നു. ഫൈനല്‍ ഓവറില്‍ 14 റണ്‍സ് വിജയിക്കാന്‍ വേണമെന്നിരിക്കെ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ക്രീസിലുണ്ടായിരുന്നിട്ടും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ ഹര്‍മാന് സാധിച്ചിരുന്നില്ല. മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയെങ്കിലും ഫൈനല്‍ ഓവറില്‍ ഹര്‍മന്‍ വാലറ്റക്കാര്‍ക്ക് സ്‌ട്രൈക്ക് കൈമാറിയത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
 
ഹര്‍മന്‍ പ്രീത് കൗര്‍ എന്ന സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ മത്സരം ഫിനിഷ് ചെയ്യാനുള്ള ചുമതല വാലറ്റക്കാര്‍ക്ക് നല്‍കിയതാണ് ആരാധകരെ ചൊടുപ്പിച്ചത്. എന്നാല്‍ മത്സരത്തിന് പിന്നാലെ ടീം ഇന്ത്യയെയും ഹര്‍മന്‍ പ്രീതിന്റെ പ്രകടനത്തെയും പിന്തുണച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തുവന്നു. ഇന്ത്യയല്ലാതെ മറ്റൊരു ടീമും ഓസീസിന് ഇത്രയും കടുത്ത മറ്റ്ഷരം നല്‍കില്ലെന്നും ബുദ്ധിമുട്ടേറിയ പിച്ചില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്നും മഞ്ജരേക്കര്‍ പറയുന്നു. ഹര്‍മാന്‍ ഒരു താരമാണെന്ന് വീണ്ടും തെളിയിച്ചെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മഞ്ജരേക്കര്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Argentina Squad for Kerala Match: മെസി മുതല്‍ അല്‍മാഡ വരെ, ഡി മരിയ ഇല്ല; കേരളത്തിലേക്കുള്ള അര്‍ജന്റീന ടീം റെഡി

Shubman Gill: 'ബുംറ റണ്ണപ്പ് മാര്‍ക്ക് ചെയ്തു തുടങ്ങി'; ആദ്യമായി ടോസ് ലഭിച്ച ഗില്ലിനെ 'ട്രോളി' ഗംഭീര്‍

Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്

താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

അടുത്ത ലേഖനം
Show comments