Webdunia - Bharat's app for daily news and videos

Install App

നായകസ്ഥാനം ആരുടേയും ജന്മാവകാശമല്ല; കോലിയെ പരോക്ഷമായി 'കുത്തി' ഗംഭീര്‍

Webdunia
തിങ്കള്‍, 17 ജനുവരി 2022 (15:58 IST)
വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ക്യാപ്റ്റന്‍സി ആരുടേയും ജന്മാവകാശമല്ലെന്ന് ഗംഭീര്‍ പറഞ്ഞു. ടീമിനായി കൂടുതല്‍ സ്‌കോര്‍ നേടുക മാത്രമാണ് വളരെ പ്രധാനപ്പെട്ട കാര്യമെന്നും ഗംഭീര്‍ പറഞ്ഞു. 
 
' കോലിയില്‍ നിന്ന് എന്താണ് പുതിയതായി നാം ആഗ്രഹിക്കുന്നത്? ക്യാപ്റ്റന്‍സി ആരുടേയും ജന്മാവകാശമല്ല. എം.എസ്.ധോണി കോലിക്ക് കീഴില്‍ കളിച്ചില്ലേ? ധോണിയില്‍ നിന്നാണ് കോലിക്ക് ക്യാപ്റ്റന്‍സി കിട്ടുന്നത്. മൂന്ന് ഐസിസി കിരീടങ്ങളും നാല് ഐപിഎല്‍ കിരീടങ്ങളും നേടിയ ധോണി കോലിക്ക് കീഴില്‍ കളിച്ചു. കോലി ടീമിനായി റണ്‍സ് നേടുകയാണ് ഇനി പ്രധാനപ്പെട്ട കാര്യം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് സ്വപ്‌നം കാണുമ്പോള്‍ ക്യാപ്റ്റനാകുന്നത് സ്വപ്‌നം കാണരുത്. ഇന്ത്യയ്ക്ക് വേണ്ടി കളികള്‍ ജയിക്കുന്നത് മാത്രമാകണം സ്വപ്നം,' ഗംഭീര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi : ഇതാണ് ഗുരുത്വം, തലയുടെ കാല് തൊട്ട് വൈഭവ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

IPL 2025: അടിവാരപ്പോരില്‍ രാജസ്ഥാന്‍; മുംബൈ - ഡല്‍ഹി പോരാട്ടം ഇന്ന്

Mumbai Indians: എന്താണ് മുംബൈയുടെ പ്ലാൻ?, ബെയർസ്റ്റോ അടക്കം 3 വിദേശതാരങ്ങൾ ടീമിൽ

അവൻ മാനസികമായി തളർന്നു, ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കളിപ്പിക്കരുത്, വിശ്രമം നൽകണമെന്ന് ശ്രീകാന്ത്

താരങ്ങൾക്ക് പരിക്കേറ്റതാണ് ലഖ്നൗവിന് തിരിച്ചടിയായതെന്ന് റിഷഭ് പന്ത്, ഇങ്ങനെ ഒഴികഴിവുകൾ പറയരുതെന്ന് മുഹമ്മദ് കൈഫ്

അടുത്ത ലേഖനം
Show comments