Webdunia - Bharat's app for daily news and videos

Install App

ഇനി എത്രകാലം പോകും, കോലിയുടെയും രോഹിത്തിന്റെയും എക്‌സ്പയറി പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

അഭിറാം മനോഹർ
ചൊവ്വ, 13 ഓഗസ്റ്റ് 2024 (12:02 IST)
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഫിറ്റ്‌നസിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗ്. സീനിയര്‍ താരങ്ങളായ ഇരുവര്‍ക്കും 35 വയസിന് മുകളില്‍ പ്രായമുണ്ട് എന്നതിനാല്‍ തന്നെ ഇനി എത്രകാലം ഇരുവരും ക്രിക്കറ്റ് ഫീല്‍ഡില്‍ തുടരുമെന്ന പ്രവചനവും ഹര്‍ഭജന്‍ നടത്തി.
 
രോഹിത് ശര്‍മയ്ക്ക് 2 വര്‍ഷം കൂടി എളുപ്പത്തില്‍ കളിക്കാനാവുമെന്നും കോലിയ്ക്ക് ഇനിയും 5 വര്‍ഷം വരെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ഹര്‍ഭജന്‍ പറയുന്നു. വിരാടിനൊപ്പം മത്സരിക്കുന്ന ഏത് 19 വയസുകാരനോടും ചോദിച്ചു നോക്കു. വിരാട് അവരെ തോല്‍പ്പിക്കും. അത്രയും ഫിറ്റാണ് അവന്‍. ഇരുവര്‍ക്കും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഫിറ്റാണെങ്കില്‍ പ്രകടനങ്ങള്‍ മികച്ചതാണെങ്കില്‍ ടീം വിജയിക്കുന്നത് തുടരുകയാണെങ്കില്‍ കളിക്കുന്നത് അവര്‍ തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments