Webdunia - Bharat's app for daily news and videos

Install App

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ധോണിയുടെയും യുവിയുടെയും ഭാവി എന്തായിരിക്കും ?; തുറന്നു പറഞ്ഞ് കോഹ്‌ലി രംഗത്ത്

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ധോണിയുടെയും യുവിയുടെയും ഭാവി എന്തായിരിക്കും ?; തുറന്നു പറഞ്ഞ് കോഹ്‌ലി

Webdunia
ബുധന്‍, 24 മെയ് 2017 (20:50 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരവും തോല്‍ക്കാതെ കിരീടം നിലനിര്‍ത്തുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ലോകകപ്പിനേക്കാള്‍ നിലവാരമുള്ളതാണ് ചാമ്പ്യന്‍സ് ട്രോഫിയെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി.

കടം വീട്ടാന്‍ വേണ്ടിയല്ല കളിക്കുന്നത്. രാജ്യത്തിന് വേണ്ടി ഓരോ മത്സരത്തിലും വിജയിക്കുകയാണ് ലക്ഷ്യം. മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിക്കും യുവരാജ് സിംഗിനും തങ്ങളുടെ പരിചയസമ്പത്ത് എങ്ങനെ കളിയിലേക്ക് കൊണ്ടുവരണമെന്ന് അറിയാം. അതിനാല്‍ അവര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുമെന്നും കോഹ്‌ലി പറഞ്ഞു.

ചാമ്പ്യന്‍‌സ് ട്രോഫിക്കായി ലണ്ടനിലേക്ക് യാത്രതിരിക്കും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ നാലിന് എഡ്ജ്ബാസ്റ്റണില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments