Webdunia - Bharat's app for daily news and videos

Install App

India vs Bangladesh: T20 World Cup 2024, Warm-up match: ഇന്ത്യ-ബംഗ്ലാദേശ് പരിശീലന മത്സരം കാണാന്‍ എന്ത് ചെയ്യണം?

ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും ന്യൂയോര്‍ക്കില്‍ എത്തി കഴിഞ്ഞു

രേണുക വേണു
വെള്ളി, 31 മെയ് 2024 (15:09 IST)
India vs Bangladesh Warm Up Match

India vs Bangladesh warm-up Match: ട്വന്റി 20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലന മത്സരം നാളെ. ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ന്യൂയോര്‍ക്കിലാണ് കളി നടക്കുന്നത്. ഡിസ്‌നി പ്ലാസ് ഹോട്ട് സ്റ്റാറില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും. 
 
ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും ന്യൂയോര്‍ക്കില്‍ എത്തി കഴിഞ്ഞു. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് അവസാനം എത്തിയത്. ആദ്യ ബാച്ചില്‍ കോലിയും പാണ്ഡ്യയും ഇല്ലാത്തത് വലിയ വാര്‍ത്തയായിരുന്നു. കോലി സന്നാഹ മത്സരം കളിക്കില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 
 
അതേസമയം പരിശീലന മത്സരത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങി എല്ലാ താരങ്ങളും അണിനിരക്കും. മലയാളി താരം സഞ്ജു സാംസണും അവസരം ലഭിച്ചേക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments