Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിക്ക് പിഴച്ചപ്പോള്‍ രാഹുല്‍ (158) കത്തിക്കയറി; വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കി ഇന്ത്യ മികച്ച നിലയിലേക്ക്

ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 358 റൺസ് എന്ന നിലയാണ്

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (08:01 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിൽ. ആദ്യ ടെസ്‌റ്റില്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രണ്ടാം ടെസ്‌റ്റില്‍ ഓപ്പണർ ലോകേഷ് രാഹുലിന്റേതായിരുന്നു (158). രണ്ടാംദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 358 റൺസ് എന്ന നിലയാണ്.

വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 196 റൺസിൽ അവസാനിച്ചിരുന്നു. അഞ്ചുവിക്കറ്റ് കൈയ്യിലിരിക്കെ ഇന്ത്യക്ക് ഇപ്പോള്‍ 162 റൺസിന്റെ ലീഡാണുള്ളത്. അജിങ്ക്യ രഹാനെ (42*), വൃദ്ധിമാൻ സാഹ(17*) എന്നിവരാണ് ക്രീസിൽ.

196 റൺസിന് വിന്‍ഡീസിനെ കൂടാരം കയറ്റിയ ഇന്ത്യ വന്‍ ടോട്ടല്‍ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. കെഎൽ രാഹുൽ ശിഖർ ധവാൻ ഓപ്പണിംഗ് കൂട്ടുകെട്ട് 87 റൺസിലെത്തിച്ചു. ധവാനെ (27)നഷ്ടമായതിനു ശേഷമെത്തിയ ചേതേശ്വർ പൂജാരയുമായി ചേർന്ന് രാഹുൽ ഇന്ത്യയെ മുന്നോട്ടു നയിച്ചു. പൂജാര(46), വിരാട് കോഹ്ലി (44) എന്നിവര്‍ മാന്യമായ സംഭാവന നല്‍കി.

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

അടുത്ത ലേഖനം
Show comments