Webdunia - Bharat's app for daily news and videos

Install App

ചില സമയത്ത് അത്യാഗ്രഹമാണ് നല്ലത്; ഹാര്‍ദിക് പാണ്ഡ്യയുടെ വരവിന് പിന്നാലെ ബുംറ ! മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തു

രോഹിത് ശര്‍മയ്ക്ക് ശേഷം ബുംറ മുംബൈ ഇന്ത്യന്‍സ് നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (16:17 IST)
ഇന്‍സ്റ്റഗ്രാമില്‍ മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്ത് ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജാണ് ബുംറ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവില്‍ ബുംറ അതൃപ്തനാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 
 
'നിശബ്ദതാണ് ഏറ്റവും വലിയ ഉത്തരം' ' ചില സമയത്ത് അത്യാഗ്രഹി ആയിരിക്കുന്നതാണ് നല്ലത്, വിശ്വസ്തനായിരിക്കുന്നതല്ല' എന്നിങ്ങനെയാണ് ബുംറയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍. 
 
രോഹിത് ശര്‍മയ്ക്ക് ശേഷം ബുംറ മുംബൈ ഇന്ത്യന്‍സ് നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് രോഹിത്തിനു ശേഷം നായകനാക്കാനുള്ള ലക്ഷ്യത്തില്‍ മുംബൈ ഫ്രാഞ്ചൈസി ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍സി ധാരണയുടെ പുറത്താണ് ഹാര്‍ദിക് മുംബൈയിലേക്ക് വന്നതെന്നാണ് വിവരം. ഇതാണ് ബുംറയെ ചൊടിപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: 'അതിന്റെ ഒരു അംശം എന്റെ ഉള്ളില്‍ വേണമെന്ന് തോന്നി'; ബര്‍ബഡോസ് പിച്ചിലെ മണ്ണ് തിന്നതിനെ കുറിച്ച് രോഹിത് ശര്‍മ

'അത് ചുമ്മാ കൈയില്‍ ഇരുന്നതല്ല'; പരിശീലന സമയത്ത് ഇത്തരത്തിലുള്ള 50 ക്യാച്ചെങ്കിലും സൂര്യ എടുക്കാറുണ്ട് !

Portugal va Slovenia: റോണോയുടെ കണ്ണീര്‍ കോസ്റ്റ കണ്ടു; ഷൂട്ടൗട്ടില്‍ ജയിച്ചുകയറി പോര്‍ച്ചുഗല്‍, ക്വാര്‍ട്ടറിലേക്ക്

"വിത്ത് വിതച്ചു കഴിഞ്ഞു" അടുത്ത 5-6 വർഷങ്ങളിൽ ഇന്ത്യ ഒരുപാട് കിരീടങ്ങൾ നേടുമെന്ന് രാഹുൽ ദ്രാവിഡ്

ബൗളർമാരില്ലായിരുന്നെങ്കിൽ കാണാമായിരുന്നു, കോലിയ്ക്ക് പ്ലെയർ ഓഫ് ദ മാച്ച് നൽകരുതായിരുന്നുവെന്ന് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments