Webdunia - Bharat's app for daily news and videos

Install App

വേഗത്തിൽ ആറാ‍യിരം റണ്‍സ്; വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി മിതാലി

വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി മിതാലി

Webdunia
ബുധന്‍, 12 ജൂലൈ 2017 (20:25 IST)
ഏകദിന ക്രിക്കറ്റിലെ വനിതാ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ മുപ്പത്തിനാലു റണ്‍സ് പിന്നിട്ടപ്പോഴാണ് മിതാലി പുതിയ നേട്ടത്തിലേക്ക് എത്തിയത്.

ഏകദിനത്തില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം എന്നും ആറായിരം റണ്‍സ് ക്ലബിലെത്തുന്ന ആദ്യ താരം എന്ന നേട്ടവും മിതാലി സ്വന്തമാക്കി. 164 ഇന്നിങ്സുകളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. അഞ്ച് സെഞ്ചുറിയും 49 അര്‍ധ സെഞ്ചുറിയുമുണ്ട് ഇന്ത്യന്‍ നായികയുടെ അക്കൗണ്ടിലുണ്ട്. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറിയെന്ന റിക്കാർഡിനും മിഥാലിയുടെ (49) അക്കൗണ്ടിലാണ്.

ഇംഗ്ലണ്ടിന്റെ താരം ഷാര്‍ലെറ്റ് ഡ്വാര്‍ഡ്സിന്റെ പേരിലുള്ള റെക്കോഡ് ആണ് മിതാലി പഴങ്കഥയായിക്കിയത്. 5992 റണ്‍സാണ് ഷാര്‍ലെറ്റിന്റെ പേരിലുളളത്. 4844 റണ്‍സുമായി ഓസ്ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലര്‍ക്കാണ് മൂന്നാമത്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments