Webdunia - Bharat's app for daily news and videos

Install App

2022ലെ താരം ബാബർ അസം, ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ശ്രേയസ് അയ്യർ

Webdunia
തിങ്കള്‍, 2 ജനുവരി 2023 (17:06 IST)
2022ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസെടുത്ത ബാറ്ററായി പാകിസ്ഥാൻ്റെ ബാബർ അസം. മൂന്ന് ഫോർമാറ്റുകളായി 44 മത്സരങ്ങളിൽ നിന്ന് 2598 റൺസാണ് ബാബർ അടിച്ചുകൂട്ടിയത്. 54.12 ശരാശരിയിലാണ് ബാബറിൻ്റെ പ്രകടനം. 196 ആണ് താരത്തിൻ്റെ ഉയർന്ന സ്കോർ. 8 സെഞ്ചുറികളും 17 അർധസെഞ്ചുറികളും കഴിഞ്ഞ വർഷം ബാബർ കുറിച്ചു.
 
ബംഗ്ലാദേശിൻ്റെ ലിറ്റൺ ദാസാണ് മികച്ച പ്രകടനവുമായി ബാബറിൻ്റെ പിന്നിലുള്ളത്. 42 മത്സരങ്ങളിൽ നിന്ന് 40 ബാറ്റിംഗ് ശരാശരിയിൽ 1921 റൺസാണ് താരം നേടിയത്. 141 റൺസാണ് ഉയർന്ന സ്കോർ. 3 സെഞ്ചുറിയും 13 അർധസെഞ്ചുറിയും താരം നേടി. 39 മത്സരങ്ങളിൽ നിന്ന് 1609 റൺസ് നേടിയ ഇന്ത്യയുടെ ശ്രേയസ് അയ്യരാണ് ലിസ്റ്റിൽ മൂന്നാമത്. ഒരു സെഞ്ചുറിയും 14 അർധസെഞ്ചുറിയും ശ്രേയസ് കഴിഞ്ഞ വർഷം നേടി. 141 റൺസാണ് ഉയർന്ന സ്കോർ.
 
പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്വാൻ നാലാമതും ഓസീസിൻ്റെ സ്റ്റീവ് സ്മിത്ത് അഞ്ചാമതുമാണ്. സൂര്യകുമാർ യാദവ് ഏഴാമതും റിഷഭ് പന്ത് ഒൻപതാമതും വിരാട് കോലി പത്താമതുമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

WCL 2025, India C vs Pakistan C: 'അവസാനം ഞങ്ങളുടെ കൂടെ തന്നെ കളിക്കും, അവരുടെ മുഖം ആലോചിക്കാന്‍ വയ്യ'; ഇന്ത്യയെ പരിഹസിച്ച് അഫ്രീദി

India vs England, 5th Test: ബുംറയില്ലാതെ ഇന്ത്യ, സ്റ്റോക്‌സിനെ പുറത്തിരുത്തി ഇംഗ്ലണ്ട്; ജീവന്‍മരണ പോരാട്ടം ഓവലില്‍

കിടന്ന് കരയുന്ന നേരം അവർ സെഞ്ചുറി അടിക്കും മുന്നെ ഔട്ടാക്കാമായിരുന്നില്ലെ, സ്റ്റോക്സിനെയും ഇംഗ്ലണ്ടിനെയും പരിഹസിച്ച് നഥാൻ ലിയോൺ

അടുത്ത ലേഖനം
Show comments