Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയെ സ്ലെഡ്‌ജ് ചെയ്യാതിരുന്നതിന് കാരണം ഐപിഎൽ അല്ല, ക്ലാർക്കിനെ തള്ളി പാറ്റ് കമ്മിൻസ്

Webdunia
ശനി, 11 ഏപ്രില്‍ 2020 (12:45 IST)
ഓസ്ട്രേലിയൻ മുൻ നായകൻ തുറന്നുവിട്ട സ്ലെഡ്‌ജിങ്ങ് വിവാദം ചൂട് പിടിക്കുന്നു. ഐപിഎൽ കരാർ നഷ്ടപ്പെടാതിരിക്കാൻ ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യൻ ടീമിനെതിരെയും വിരാട് കോലിക്കെതിരെയും സ്ലെഡ്‌ജിങ്ങ് ഒഴിവാക്കിയിരുന്നതായാണ് ക്ലാർക്ക് പറഞ്ഞത്.
 
എന്നാൽ ഈ ആരോപണത്തെ തള്ളി ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്‌റ്റൻ ടിം പെയ്‌ൻ രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ ഇക്കാര്യത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാ നിലവിലെ ഓസീസ് ടീം വൈസ് ക്യാപ്‌റ്റനായ പാറ്റ് കമ്മിൻസ്.2018-19ല്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയന്‍ പര്യടനത്തിനായി എത്തിയപ്പോള്‍ തങ്ങള്‍ അവരെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് കമ്മിൻസ് സമ്മതിക്കുന്നു. എന്നാൽ അന്ന് പന്തുചുരുണ്ടൽ വിവാദത്തെ തുടർന്ന് മൂന്ന് താരങ്ങൾക്ക് വിലക്ക് നേരിടേണ്ടിവന്ന സാഹചര്യമായിരുന്നു.തങ്ങളുടെ ടീമിനെതിരെ എന്തെങ്കിലും കുറ്റം കണ്ടെത്താന്‍ മാധ്യമങ്ങളുള്‍പ്പെടെ ആ സമയത്ത് ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് ആ സമയത്ത് സംയമനം പാലിച്ചതെന്നും കമ്മിൻസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments