Webdunia - Bharat's app for daily news and videos

Install App

'അത് ഒഴിവാക്കൂ, പകരം എന്ത് വേണമെങ്കിലും ഞാൻ തരാം' ധോണി പറഞ്ഞു: ഹെയ്ഡന്റെ വെളീപ്പെടുത്തൽ

Webdunia
ശനി, 9 മെയ് 2020 (13:29 IST)
മങ്കൂസ് ബാറ്റിനെ എതിർത്തിരുന്നവരുടെ കൂട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി മുൻ ഓസിസ് താരം മാത്യു ഹെയ്ഡൻ. ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള ലൈവ് ചാറ്റിലാണ് ഹെയ്ഡൻ ഇക്കാര്യം തുറന്നു വെളിപ്പെടുത്തിയത്. മങ്കൂസ് ബാറ്റ് ഉപയോഗിയ്ക്കാൻ തുടങ്ങിയതോടെ പല ഭാഗത്തുനിന്നും ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു എന്ന് ഹെയ്ഡൻ പറയുന്നു. 
 
'മങ്കൂസ് ബാറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ പകരം ജീവിതത്തില്‍ നിങ്ങളാഗ്രഹിക്കുന്ന എന്തും നല്‍കാമെന്ന് ധോണീ എന്നോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ ഈ ബാറ്റാണ് ഉപയോഗിക്കുന്നത്. ബാറ്റിന്റെ മധ്യത്തില്‍ പന്ത് കൊള്ളുമ്പോള്‍ 20 മീറ്റര്‍ കൂടുതല്‍ പന്ത് പോവും എന്നുമായിരുന്നു അദ്ദേഹത്തോടുള്ള എന്റെ മടുപടി. മങ്കൂസ് ബാറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പല ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയരാൻ തുടങ്ങി. 
 
മങ്കൂസ് ബാറ്റ് ഉപയോഗിച്ച്‌ കളിച്ച് മോശം പ്രകടനം നടത്തി എന്റെ ഫ്രാഞ്ചൈസിയെ നിരാശപ്പെടുത്താന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഈ ബാറ്റ് ഉപയോഗിച്ച്‌ ഞാൻ പരിശീലനം നടത്തി. മങ്കൂസ് ബാറ്റ് തെരഞ്ഞെടുത്ത തീരുമാനം ഒരിയ്ക്കലും തെറ്റല്ല. ധൈര്യത്തോടെ ഞാനെടുത്ത തീരുമാനമാണ്. എന്റെ കളി അതിലൂടെ കൂടുതല്‍ മികച്ചതാവും എന്നെനിക്ക് തോന്നി. ഹെയ്ഡൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments