Webdunia - Bharat's app for daily news and videos

Install App

അയാളാണ് എന്നെ ആദ്യമായി ‘ഹിറ്റ്മാന്‍’ എന്ന് വിളിച്ചത്: രോഹിത് ശര്‍മ്മ പറയുന്നു

‘ഹിറ്റ്മാന്‍’ എന്ന് എന്നെ ആദ്യമായി വിളിച്ചത് ആ ആരാധകനായിരുന്നു: രോഹിത് ശര്‍മ്മ

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (11:20 IST)
അലസതയുടെ പ്രതിരൂപമെന്നാണ് ഒട്ടുമിക്ക ക്രിക്കറ്റ് ആരാധകരും രോഹിത് ശര്‍മയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ താളം കണ്ടെത്തിയാല്‍ രോഹിത് ശര്‍മയെ പോലെ അപകടകാരിയായ ഒരു ബാറ്റ്‌സ്മാന്‍മാര്‍ ഇന്ന് ക്രിക്കറ്റ് ലോകത്ത് വേറെയില്ല എന്നതാണ് വസ്തുത. 
 
ശ്രീലങ്കക്കെതിരെ നടന്ന ഏകദിന, ട്വന്റി-20 പരമ്പരകളില്‍ ഇന്ത്യയെ നയിച്ച രോഹിത് നേടിയ ഇരട്ട ശതകവും ട്വന്റി-20യിലെ അതിവേഗ ശതകവും നേടി പരമ്പര തന്റേതാക്കി മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇത്തരം പ്രകടനങ്ങളെ തുടര്‍ന്നായിരുന്നു രോഹിതിന്റെ ഇരട്ട പേരായ ഹിറ്റ്മാന്‍ വൈറലായത്. 
 
ഇപ്പോള്‍ ഇതാ തനിക്ക് ഹിറ്റ്മാന്‍ എന്ന പേര് വന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. 2013ല്‍ ബംഗളൂരുവില്‍ ഓസീസിനെതിരെ ഏകദിന കരിയറിലെ ആദ്യ ഇരട്ട ശതകം നേടിയതിന് പിന്നാലെയാണ് താന്‍ ഹിറ്റ്മാനായി മാറിയതെന്ന് താരം പറയുന്നു.  
 
മത്സരശേഷം ഒരു ആരാധകന്‍ രോഹിതിനോട് താങ്കളുടെ പേര് ‘രോഹിറ്റ്’ എന്നല്ലേ തികച്ചും ഒരു ഹിറ്റ്മാനെ പോലെയാണ് താങ്കള്‍ കളിച്ചതെന്ന് പറഞ്ഞു. ഇത് കേട്ട രവിശാസ്ത്രി അത് പിന്നീട് കമന്ററിയില്‍ ഉപയോഗിച്ചെന്നും തുടര്‍ന്നാണ് താന്‍ ഹിറ്റ്മാനായതെന്നും രോഹിത് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments