Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിൽ ജയിക്കുക എന്നത് ഞങ്ങൾക്ക് ആഷസ് നേടുന്നതിലും പ്രധാനം: രണ്ടും കൽപ്പിച്ച് സ്മിത്തും വാർണറും

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2023 (16:48 IST)
എക്കാലവും വലിയ ആവേശം സൃഷ്ടിക്കുന്നവയാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരകൾ. ഈഡൻ ഗാർഡൻസിലെ ലക്ഷ്മണിൻ്റെ അവിസ്മരണീയമായ ഇന്നിങ്ങ്സും ഗാബയിലെ ഇന്ത്യൻ വിജയവുമെല്ലാം പരമ്പരയുടെ ആവേശത്തെ വിളിച്ചോതുന്നതാണ്. അതിനാൽ തന്നെ ഇത്തവണയും പരമ്പരയ്ക്കായി ഇരുടീമുകളും ജീവന്മരണ പോരാട്ടം നടത്തുമെന്ന് ഉറപ്പാണ്.
 
ഇപ്പോഴിതാ ഇന്ത്യയിൽ പരമ്പര നേടുക എന്നത് ആഷസിലെ വിജയത്തേക്കാൾ ഓസീസിന് പ്രധാനമാണെന്നാണ് ഓസീസ് ടെസ്റ്റ് ടീം ഉപനായകൻ സ്റ്റീവ് സ്മിത്ത് പറയുന്നു. ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുക എന്നത് തന്നെ പ്രയാസകരമാണ്. അപ്പോൾ ഒരു പരമ്പര തന്നെ വിജയിക്കാനാവുക എന്നാൽ അതെന്താണെന്ന് പറയാൻ പോലിമാകില്ല. ആ മലയുടെ മുകളിൽ ഞങ്ങൾക്ക് കയറാൻ സാധിച്ചാൽ അത് തീർച്ചയായും വലിയ കാര്യമായിരിക്കും. സ്മിത്ത് പറഞ്ഞു.
 
അതേസമയം ഇന്ത്യൻ പര്യടനത്തെയാണ് താൻ ഉറ്റുനോക്കുന്നതെന്നും ലോകത്തീലെ ഏറ്റവും മികച്ച സ്പിന്നർമാർക്കെതിരെയാണ് താൻ കളിക്കാൻ പോകുന്നത് എന്നത് തന്നിൽ ആവേശം ഉണർത്തുന്നതായും ഓസീസ് ഓപ്പണിംഗ് താരമായ ഡേവിഡ് വാർണർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sachin Yadav: ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് പുതിയ ജാവലിൻ താരോദയം: സച്ചിൻ യാദവ്

ബാലൺ ഡി യോർ ഇന്ന് പ്രഖ്യാപിക്കും, ഉസ്മാൻ ഡെംബലേയ്ക്ക് സാധ്യത

കളിക്കാൻ ഇനിയും ബാല്യമുണ്ട്, വിരമിക്കൽ തീരുമാനത്തിൽ യൂടേൺ അടിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം, പാകിസ്ഥാനെതിരെ കളിക്കും

ഈ പിള്ളേരെ തകർക്കരുത്, ഇതിന് മുൻപുണ്ടായിരുന്നവർ എന്താണ് ചെയ്തത്?, തോൽവിയിൽ പാക് യുവനിരയെ പിന്തുണച്ച് മുഹമ്മദ് ആമിർ

India vs Pakistan: 180ന് മുകളിൽ നേടാമായിരുന്നു, 2 സെറ്റ് ബാറ്റർമാരും പുറത്തായത് ടീമിനെ ബാധിച്ചു: സൽമാൻ അലി ആഘ

അടുത്ത ലേഖനം
Show comments