Webdunia - Bharat's app for daily news and videos

Install App

ജയവും, തോൽവിയും സമനിലയും മുന്നിലുണ്ട്: അഞ്ചാം ദിനം എന്തും സംഭവിക്കാമെന്ന് ടിം സൗത്തി

Webdunia
ബുധന്‍, 23 ജൂണ്‍ 2021 (13:01 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ റിസർവ് ദിനമായ ഇന്ന് തോൽവിയും,ജയവും,സമനിലയും തങ്ങൾക്ക് മുന്നിലുണ്ടെന്ന് ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി. ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം 3 ഫലങ്ങളും മുന്നിലുണ്ടെന്നത് ആവേശമുയർത്തുന്നുവെന്നും സൗത്തി പറഞ്ഞു.
 
ക്വാളിറ്റി ബാറ്റിംഗ് യൂണിറ്റാണ് ഇന്ത്യയുടേത്. അവരുടെ ഏറ്റവും ക്വാളി‌റ്റിയുള്ള ബാറ്റ്സ്മാന്മാരാണ് ക്രീസിൽ. ഈ ബാറ്റിങ് നിരയ്ക്ക് മുന്നിലാണ് ന്യൂസിലൻഡിന് ആധിപത്യം സ്ഥാ‌പിക്കേണ്ടത്. 32 ‌റൺ‌സിന്റെ ലീഡാണ് ഇന്ത്യയ്‌ക്കുള്ളത്. റിസർവ് ദിനത്തിൽ വിക്കറ്റുകൾ പോവാതെ പിടിച്ചുനിന്നാൽ ഇന്ത്യയ്‌ക്ക് ലീഡ് ഉയർത്താനും മത്സരത്തിൽ മുൻതൂക്കം നേടാനും കഴിയും.
 
അതേസമയം ഇന്ത്യൻ ബാറ്റിങ് അവസാനിച്ചാലും ന്യൂസിലൻഡിനെ ഓൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നാണ് ക്രിക്കറ്റ് വിദഗ്‌ധർ പറയുന്നത്. മഴ മാറി നിൽക്കുന്നതിനാൽ പിച്ച് ഡ്രൈ ആവുകൗം ന്യൂസിലൻഡിന് ബാറ്റിങ് എളുപ്പമാവുകയും ചെയ്യുമെന്നാണ് ഇതിന് കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments