Webdunia - Bharat's app for daily news and videos

Install App

കാര്യവട്ടത്ത് കോലിക്ക് മുന്നിൽ കാര്യമായ റെക്കോർഡുകൾ, ചരിത്രനേട്ടത്തിനരികെ കിംഗ്

Webdunia
ഞായര്‍, 15 ജനുവരി 2023 (08:33 IST)
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം തിരുവനന്തപുരത്ത് നടക്കുമ്പോൾ ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. മൂന്നാം ഏകദിനത്തിൽ 63 റൺസ് കൂടി സ്വന്തമാക്കാനായാൽ ഏകദിനത്തിൽ ശ്രീലങ്കൻ ഇതിഹാസതാരം മഹേള ജയവർധനെയെ മറികടക്കാൻ താരത്തിനാകും.
 
നിലവിൽ 25 ഇന്നിങ്ങ്സിൽ നിന്നും 57.47 ശരാശരിയിൽ 12,588 റൺസാണ് കോലി നേടിയിട്ടുള്ളത്. 418 ഇന്നിങ്ങ്സിൽ നിന്നും 12650 റൺസാണ് മഹേള നേടിയിട്ടുള്ളത്.പരമ്പരയിലെ ആദ്യ മത്സരത്തിൽ കോലി സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ഇതോടെ ഏകദിന ഫോർമാറ്റിൽ സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സച്ചിൻ ടെൻഡുൽക്കറുടെ നേട്ടത്തിനൊപ്പമെത്താൻ കോലിക്കായി. ഇന്ന് കൂടി സെഞ്ചുറി സ്വന്തമാക്കാനായാൽ സച്ചിനെ മറികടക്കാനും കോലിക്കാകും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അടുത്ത ലേഖനം
Show comments