Webdunia - Bharat's app for daily news and videos

Install App

എല്ലാത്തിനും ഒരു പരിധിയുണ്ട്, ഇനിയും പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ കാര്യമില്ലെന്ന് വസീം അക്രം

അഭിറാം മനോഹർ
ബുധന്‍, 12 ജൂണ്‍ 2024 (19:30 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഇനിയും പിന്തുണയ്ക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഇതിഹാസ താരം വസീം അക്രം. ടി20 ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് വസീം അക്രമിന്റെ പ്രതികരണം. ആദ്യ രണ്ട് കളികളിലും യുഎസിനോടും ഇന്ത്യയോടും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച കാനഡയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ വിജയിച്ചെങ്കിലും സൂപ്പര്‍ 8ല്‍ കയറണമെങ്കില്‍ മറ്റുള്ള ടീമുകളുടെ കൂടി പ്രകടനങ്ങള്‍ പാകിസ്ഥാന് നിര്‍ണായകമാണ്.
 
പാകിസ്ഥാന്‍ ടീമിനെ താന്‍ ആവശ്യത്തിലധികം പിന്തുണച്ചുകഴിഞ്ഞുവെന്നും ഇനിയും അത് തുടരാനാകില്ലെന്നുമാണ് അക്രം തുറന്നടിച്ചത്. എന്താണ് ഇവിടെ നടക്കുന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന കാര്യം നിങ്ങള്‍ മറക്കരുത്. ഇപ്പോഴത്തെ പാക് ടീമിനെ മുഴുവനായും മാറ്റി പുതിയ താരങ്ങളെ ടീമിലെത്തിക്കേണ്ട സമയമായെന്നും വസീം അക്രം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

എല്ലാം കാണുക

ഏറ്റവും പുതിയത്

നേടിയ റൺസും സ്ട്രൈക്ക് റേറ്റ് പോലും ഒരേപോലെ, എന്നാലും ഇങ്ങനെയുണ്ടോ സാമ്യം, അത്ഭുതപ്പെടുത്തി രോഹിത്തും ബട്ട്‌ലറും

അർഷദീപ് പന്തിൽ കൃത്രിമം കാണിച്ചെന്ന് ഇൻസമാം, വായടപ്പിക്കുന്ന മറുപടി സ്പോട്ടിൽ നൽകി രോഹിത് ശർമ

ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

കോലിയെന്ന ബാറ്ററെ മാത്രമെ നിങ്ങൾക്കറിയു, ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കായി അവസാനം വിക്കറ്റ് വീഴ്ത്തിയ ബൗളർ കോലിയെന്ന് എത്രപേർക്കറിയാം

ഇന്ത്യൻ ടീമിലെത്തിയതിന് പിന്നാലെ പരിക്ക്, നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ശിവം ദുബെ ടീമിൽ

അടുത്ത ലേഖനം
Show comments