ബംഗ്ലാദേശിന് രണ്ട് ലോകോത്തര ബൗളർമാരെ ഉള്ളുവെന്ന് ശ്രീലങ്ക, ശ്രീലങ്കയ്ക്ക് അതുപോലുമില്ലെന്ന് തിരിച്ചടിച്ച് ബംഗ്ലാദേശ്: മത്സരത്തിന് മുൻപേ വാക്പോര്

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (18:04 IST)
ഏഷ്യാക്കപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ ഇന്നത്തെ പോരാട്ടത്തിന് മുൻപേ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി ബംഗ്ലാദേശും ശ്രീലങ്കയും. വ്യാഴാഴ്ച  ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ് ശ്രീലങ്കൻ നായകൻ ദസുൻ ഷനകയുടെ വാക്കുകളുടെ പേരിൽ ഇരുടീമുകളും വാക്പോര് നടതിയത്.
 
ബംഗ്ലാദേശ് ശ്രീലങ്കയ്ക്ക് എളുപ്പമുള്ള എതിരാളികളാണ്. ലോകോത്തര ബൗളർമാരെന്ന് പറയാൻ അവർക്ക് ആകെ രണ്ട് ബൗളർമാർ മാത്രമെയുള്ളുവെന്നുമായിരുന്നു ശ്രീലങ്കൻ നായകൻ ഷനകയുടെ പരാമർശം. മുസ്തഫിസുർ റഹീമും ഷാക്കിബ് അൽ ഹസനും മാത്രമാണ് ബംഗ്ലാദേശിലെ ലോകോത്തര താരങ്ങൾ. അതിനാൽ അഫ്ഗാനെ നേരിടുന്നതിനേക്കാൾ എളുപ്പമായിരിക്കും ബംഗ്ലാദേശിനെതിരായ മത്സരമെന്നായിരുന്നു ശ്രീലങ്കൻ നായകൻ്റെ പരാമർശം.
 
ഷനകയുടെ വാക്കുകൾക്ക് പിന്നാലെ ബംഗ്ലാദേശിന് രണ്ട് പേരെങ്കിലുമുണ്ട് ശ്രീലങ്കയ്ക്ക് അതുപോലുമില്ലെന്ന് ബംഗ്ലാദേശ് തിരിച്ചടിച്ചു. അഫ്ഗാൻ്റേത് ചിലപ്പോൾ മികച്ച ടീമായിരിക്കാം. ബംഗ്ലാദേശിന് രണ്ട് പേരെങ്കിലുമുണ്ട്. ശ്രീലങ്കയിൽ അങ്ങനെ ഒരാളെപോലും കാണുന്നില്ല.ബംഗ്ലദേശ് ടീമിന്റെ ഡയറക്ടര്‍ ഖാലിദ് മഹമൂദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൂപ്പർ ഓവറിൽ ഇത്തവണ അടിതെറ്റി, ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്ഥാന് റൈസിംഗ് സ്റ്റാർസ് ഏഷ്യാകപ്പ് കിരീടം

India vs Southafrica: ഹാർമർ വന്നു, വിക്കെറ്റെടുത്തു, റിപ്പീറ്റ്: രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

Sanju Samson: മാനസപുത്രന്‍മാര്‍ക്കു വേണ്ടി അവഗണിക്കപ്പെടുന്ന സഞ്ജു !

ഇന്ത്യയ്ക്ക് പണി തന്നത് ഒരു ഇന്ത്യൻ വംശജൻ തന്നെ, ആരാണ് സെനുരാൻ മുത്തുസ്വാമി

സഞ്ജു പരിസരത്തെങ്ങുമില്ല, ഏകദിന ടീമിനെ രാഹുൽ നയിക്കും, ജയ്സ്വാളും പന്തും ടീമിൽ

അടുത്ത ലേഖനം
Show comments