Webdunia - Bharat's app for daily news and videos

Install App

മരിച്ചാലും വേണ്ടില്ല, ഇന്ത്യ ലോകകപ്പ് നേടണമെന്നായിരുന്നു മനസിൽ, ലോകകപ്പിലെ ആ പ്രകടനത്തെ കുറിച്ച് യുവി

Webdunia
ശനി, 21 മാര്‍ച്ച് 2020 (17:38 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറാണ് യുവ്‌രാജ് സിങ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ നിർണായക താരമായിരന്നു യുവി. അതിൽതന്നെ 2011 ലെ ലോകകപ്പിലെ പ്രകടനം. ഗ്രൗണ്ടിൽൽ ചോര ചർദ്ദിച്ചിട്ടും. ആത്മ‌വീര്യം തകരാതെ സെൻഞ്ചറി കുറിച്ചു. ബൗളിങിലും തിളങി യുവി തന്നെയായിരുന്നു ആ ടൂർണമെന്റിലെ താരം. ഇപ്പോഴിതാ ആന്നത്തെ ആ പ്രകടനത്തെ ഓർത്തെടുത്ത് പറയുകയാണ് യുവ്‌രാജ് സിങ്.  
 
ചെന്നൈയില്‍ നടന്ന മത്സരത്തിലെ ബാറ്റിങ്ങിനിടെ യുവ്‌രാജിന് പല തവണ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. ഇടയ്ക്കിടെ വൈദ്യ സഹായം തേടി. പലതവണ ഗ്രൗണ്ടിൽ ഛർദ്ദിച്ചു അതില്‍ ചോരയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങളായിരുന്നു അത്. 'ചെന്നൈയിലെ കടുത്ത ചൂട് കാരണമാണ് ഈ ഇതെന്നാായിരുന്നു ഞാന്‍ കരുതിയിരുന്നത്. ലോകകപ്പില്‍ ഒരു സെഞ്ചുറി നേടണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. 
 
ആറാം നമ്പരില്‍ ഇറങ്ങിയിരുന്നതിനാല്‍ പലപ്പോഴും എനിക്കത് സാധിച്ചിരുന്നില്ല. ഇനി ഇതിനു ശേഷം ഞാന്‍ മരിച്ചാലും ഇന്ത്യ ലോകകപ്പ് നേടണമെന്നാണ് ഞാനന്ന് ദൈവത്തോട് പ്രാര്‍ഥിച്ചത്' യുവി പറഞ്ഞു. വിൻഡീസിനെതിരായ മത്സരത്തില്‍ ലോകകപ്പിലെ തന്റെ കന്നി സെഞ്ച്വറി നേടി യുവി. 123 പന്തുകളിൽനിന്നും 10 ഫോറും രണ്ടു സിക്‌സുമടക്കം 113 റണ്‍സെടുത്തു. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും താരം വീഴ്ത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments