Webdunia - Bharat's app for daily news and videos

Install App

മറ്റ് ടീമുകളെല്ലാം പാകിസ്ഥാനിൽ വരുന്നു, ഇന്ത്യയ്ക്ക് മാത്രം എന്താണിത്ര സുരക്ഷാ ആശങ്കയെന്ന് പാകിസ്ഥാൻ

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2023 (19:11 IST)
ഏഷ്യാകപ്പ് പാകിസ്ഥാനിൽ നടത്തിയാൽ പങ്കെടുക്കില്ലെന്ന ഇന്ത്യൻ നിലപാടിനെ വിമർശിച്ച് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി. മറ്റ് ടീമുകൾക്കെല്ലാം പാകിസ്ഥാനിൽ എത്തുന്നതിൽ എതിർപ്പില്ലെങ്കിൽ പിന്നെ ഇന്ത്യയ്ക്ക് മാത്രം എന്താണ് ഇത്ര പ്രശ്നമെന്ന് സേഥി ചോദിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് പാക് ക്രിക്കറ്റ് ചെയർമാൻ വിമർശനമുന്നയിച്ചത്.
 
ഐസിസി യോഗം ഈ മാസം നടക്കാനിരിക്കെയാണ് പാക് ക്രിക്കറ്റ് ബോർഡ് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. എല്ലാ ടീമുകളും പാകിസ്ഥാനിൽ കളിക്കാൻ വരുന്നുണ്ട്. അവർക്കാർക്കും പരാതിയില്ല, പിന്നെ ഇന്ത്യയ്ക്ക് മാത്രം എന്തിനാണ് ഇത്ര ആശങ്ക ഇങ്ങനെ അങ്ങനെ സുരക്ഷാപ്രശ്നം പറയുകയാണെങ്കിൽ ഇന്ത്യയിലേക്ക് ഞങ്ങളുടെ ടീമിനെ അയക്കുന്നതിലും ഞങ്ങൾക്ക് ആശങ്കയുണ്ട്. വരുന്ന ഐസിസി യോഗത്തിൽ ഇക്കാര്യങ്ങൾ പറയും. നജാം സേഥി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

പരാഗിനെ നായകനാക്കാനാണ് താത്പര്യമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, സഞ്ജു പോകുന്നത് രാജസ്ഥാന് ദോഷം ചെയ്യും, കെ ശ്രീകാന്ത്

Chris Woakes: എടുക്കുകയാണ്, പരിക്കാണെങ്കിലും ആഷസ് കളിക്കുമെന്ന് ക്രിസ് വോക്സ്

Rohit -Kohli: സോറി രോഹിത്, സോറി കോലി... ലോകകപ്പ് പ്ലാനിൽ നിങ്ങളില്ല, ഓസ്ട്രേലിയൻ പരമ്പര അവസാനത്തേതായേക്കും

Chennai Super Kings: ധോനിയുടെ അവസാന സീസൺ, പല താരങ്ങളുടെയും സ്ഥാനം തെറിക്കും, അടിമുടി മാറാനൊരുങ്ങി സിഎസ്‌കെ

തുടർച്ചയായി 7 അവസരം തരുമെന്ന് സൂര്യ ഉറപ്പ് നൽകിയിരുന്നു, 21 തവണ ഡക്കായാൽ പുറത്താക്കുമെന്നാണ് ഗംഭീർ പറഞ്ഞത്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments