1,30,000 കാണികൾക്ക് മുന്നിൽ ഇന്ത്യയെ നേരിടാൻ കാത്തിരിക്കുന്നു, പ്രതികരണവുമായി സ്റ്റീവ് സ്മിത്ത്

Webdunia
വെള്ളി, 17 നവം‌ബര്‍ 2023 (17:11 IST)
2 മാസക്കാലമായി നീണ്ടുനിന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഞായറാഴ്ചയോടെ അറുതി വീഴുകയാണ്. ഇന്ത്യയും ഓസീസും തമ്മില്‍ കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ലോകകപ്പ് കിരീടം നേടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ലോകകപ്പിലെ ഇതുവരെയുള്ള എല്ലാമത്സരത്തിലും ആധികാരികമായ വിജയം നേടിയ ഇന്ത്യയ്‌ക്കെതിരായ ഫൈനല്‍ മത്സരം ഓസീസിന് കടുപ്പമാകുമെന്ന് ഉറപ്പാണ്. ഇപ്പോളിതാ ഈ വെല്ലുവിളിയെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരമായ സ്റ്റീവ് സ്മിത്ത്.
 
ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ 20 എന്ന മികച റെക്കോര്‍ഡാണ് ഓസീസിനുള്ളത്. മത്സരത്തെ പറ്റി സ്റ്റീവ് സ്മിത്ത് പറയുന്നത് ഇങ്ങനെ. ഇന്ത്യ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഈ ലോകകപ്പിലെ ഒരൊറ്റ മത്സരവും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. 1,30,000 ആരാധകര്‍ക്ക് മുന്നിലാണ് അവര്‍ കളിക്കാന്‍ പോകുന്നത്. അത് നടുക്കും. ഇതൊരു മികച്ച അന്തരീക്ഷമായിരിക്കും. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ലോകകപ്പ് ഫൈനലില്‍ ട്രാവിസ് ഹെഡിന് മികച്ച തുടക്കം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്മിത്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments