മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹിതരായി; ദമ്പതികളെ നഗ്നരാക്കി മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (14:52 IST)
ഭോപ്പാൽ: വീട്ടുകാരുടെ അനുവാദമില്ലാതെ വീവാഹം ചെയ്തതിന് ദമ്പതികളെ നഗ്നരാക്കി ക്രൂരമായി മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. ഭോപ്പാ‍ലിലെ അലിരാജ്പൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 23 കാരനായ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും 21കാരിയായ യുവതിയെ പാതി വിവസ്ത്രയാക്കി മരിദ്ദിച്ച ശേഷം മൂത്രം കുടിപ്പിക്കുകയുമായിരുന്നു. 
 
ഇരുവരെയും മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. മെയിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഭാര്യ വീട്ടുകാരിൽ നിന്നും പ്രശ്നങ്ങൾ നേരിടാതിരിക്കാനായി യുവാവ് 70000 രൂപയും രണ്ട് ആടുകളെയും യുവതിയുടെ വീട്ടുകാർക്ക് നൽകിയിരുന്നു.  
 
എന്നാൽ ഗ്രമത്തിലെ പഞ്ചായത്ത് നടന്നതിനു ശേഷം ഇരുവരും ആക്രമിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച അവസാനത്തോടെ നാട്ടിൽ തിരിച്ചെത്തിയ ഇരുവരെയും യുവതിയുടെ വീട്ടുകാർ തോക്കിന്മുനയിൽ നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്നാണ് ക്രൂര മർദ്ദനത്തിനിരയാക്കിയത്. സംഭവത്തിൽ യുവതിയുടെ പിതാവിനും അമ്മാവനും മറ്റ് മൂന്നുപേർക്കുമെതിരെ ദമ്പതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു

'പാലാ കണ്ട് ആരും മോഹിക്കേണ്ട, അതെൻ്റെ കയ്യിലിരിക്കട്ടെ'; പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാൻ മാണി സി കാപ്പൻ

യുഎസിന്റെ ആക്രമണ ഭീഷണി; ഇറാന്‍ വ്യോമപാത ഭാഗീകമായി അടച്ചു

കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടി മരിച്ചു, നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി

അടുത്ത ലേഖനം
Show comments