ഭാര്യയുടേത് രണ്ടാം വിവാഹമെന്ന തിരിച്ചറിവിൽ ഭർത്താവ് ക്രൂരനായി മാറി, കഥയിങ്ങനെ !

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (15:16 IST)
നോയിഡ: ഭാര്യയുടേത് രണ്ടാം വിവാഹമെന്ന തിരിച്ചറിവിൽ പകപൂണ്ട  യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത്. ഗിരീഷ് ഭട്‌നാഗർ എന്നയാളാണ് ഭാര്യ മനീഷ കോഹ്ലിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. 
 
ഒരു മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും രണ്ട് വർഷങ്ങൾക്ക് മുന്‍പാണ് വിവാഹിതരായത്. പിന്നീട് ഇരുവരുടെയും വിവാഹ ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായിരുന്നു. ഇരുവർക്കൊപ്പം  താമസിച്ചിരുന്ന ഗിരീഷിന്റെ സഹോദരിയുമായി ഇയാൾക്ക് അവിഹിത ബന്ധം ഉണ്ടെന്ന് മനീഷ ആരോപിച്ചിരുന്നു. 
 
ഈ അടുത്താണ് ഭാര്യയുടെ രണ്ടാം വിവാഹമായിരുന്ന് എന്ന് ഇയാൾ അറിയുന്നത്. ഇതിൽ ഗിരീഷ് അസ്വസ്ഥനായിരുന്നു. തിങ്കളാഴ്ച ഫോണില്‍ വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മനീഷയുടെ വീട്ടുകാര്‍ അപാര്‍ട്ട്‌മെന്റിലെത്തി. എന്നാൽ വീട് അകത്തുനിന്നു പൂട്ടിയ അവസ്ഥയിലായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ച് വാതിൽ തുറന്ന് നടത്തിയ പരിശോധനയിൽ മനീഷയെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലും ഗിരീഷ് ഫാനിൽ തുങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments