ഹരിയാന കൂട്ടബലാത്സംഗം: മുഖ്യപ്രതിയായ സൈനികനുൾപ്പടെ രണ്ടുപേർകൂടി അറസ്റ്റിൽ

Webdunia
ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (12:53 IST)
റവാരിയിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംത്തിനിരയാക്കിയ കേസിൽ മുഖ്യപ്രതിയായ സൈനികനെ ഉൾപ്പടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൈനികനായ പങ്കജിനെയും മനീഷ് എന്നയാളെയുമാണ് ഞായറഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. 
 
ഒളിവിൽ കഴിയവെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത് സൈനികൻ ഉൾപ്പടെ രണ്ട് പേരെ പിടികൂടുഇയതായി ഹരിയാന ഡി ജി ജി പി സ്ഥിരീ‍കരിച്ചിട്ടുണ്ട്. മറ്റു മൂന്നു പ്രതികളെ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടിയിരുന്നു. 
 
ഈ മാസം 12 നാണ് സംഭവം ഉണ്ടായത്. കമഹേന്ദര്‍ഗഢ് ജില്ലയിലെ കാനിനയില്‍ കോച്ചിങ് ക്ലാസിലേക്ക് പോവുകയായിരുന്ന പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി മൂന്നംഗ സംഘം കൂട്ടബലത്സംഗത്തിനിരയാക്കുകയായിരുന്നു. ക്രൂരമായി പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ സ്ഥലത്തെ ബസ്റ്റാൻഡിനു സമീപം ഉപേക്ഷികുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഷ പോറ്റി വര്‍ഗവഞ്ചക: അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു

'പാലാ കണ്ട് ആരും മോഹിക്കേണ്ട, അതെൻ്റെ കയ്യിലിരിക്കട്ടെ'; പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാൻ മാണി സി കാപ്പൻ

യുഎസിന്റെ ആക്രമണ ഭീഷണി; ഇറാന്‍ വ്യോമപാത ഭാഗീകമായി അടച്ചു

അടുത്ത ലേഖനം
Show comments