Webdunia - Bharat's app for daily news and videos

Install App

പിസ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (18:27 IST)
ഡൽഹി: പിസ നൽകാം എന്നു പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച് നാലുപേർ ചേർന്ന് പത്താംക്ലാസുകാരിയെ കൂട്ടബലത്സംഗത്തിനിരയക്കി. പെൺകുട്ടി താമസിക്കുന്ന വീട്ടുടമയുടെ മകനും കൂട്ടുകാരും ചേർന്നാണ് അതിക്രമം നടത്തിയത് ഡൽഹിയിലെ വിനോദ് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. 
 
പിസ നൽകാമെന്നു പറഞ്ഞ് വീട്ടുടമയുടെ മകൻ പത്താംക്ലാസുകാരിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ സമയം ഇയാളുടെ മൂന്ന് കൂട്ടുകാരും വീട്ടിലുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെൺകുട്ടിയെ കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 
 
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് പെൺകുട്ടി കാര്യങ്ങൾ എല്ലാം തുറന്നു പറയുകയായിരുന്നു. ഉടൻ തന്നെ അമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള നിയമങ്ങൾ ചുമത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടുടമയുടെ മകനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments