പിസ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (18:27 IST)
ഡൽഹി: പിസ നൽകാം എന്നു പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച് നാലുപേർ ചേർന്ന് പത്താംക്ലാസുകാരിയെ കൂട്ടബലത്സംഗത്തിനിരയക്കി. പെൺകുട്ടി താമസിക്കുന്ന വീട്ടുടമയുടെ മകനും കൂട്ടുകാരും ചേർന്നാണ് അതിക്രമം നടത്തിയത് ഡൽഹിയിലെ വിനോദ് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. 
 
പിസ നൽകാമെന്നു പറഞ്ഞ് വീട്ടുടമയുടെ മകൻ പത്താംക്ലാസുകാരിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ സമയം ഇയാളുടെ മൂന്ന് കൂട്ടുകാരും വീട്ടിലുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെൺകുട്ടിയെ കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 
 
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് പെൺകുട്ടി കാര്യങ്ങൾ എല്ലാം തുറന്നു പറയുകയായിരുന്നു. ഉടൻ തന്നെ അമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള നിയമങ്ങൾ ചുമത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടുടമയുടെ മകനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

അടുത്ത ലേഖനം
Show comments