Webdunia - Bharat's app for daily news and videos

Install App

ദുർമന്ത്രവാദി എന്നാരോപിച്ച് ഗ്രാമവാസികൾ വൃദ്ധയുടെ നാവറുത്തു

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (20:00 IST)
പറ്റ്ന: ദുർമന്ത്രവാദം ചെയ്യുന്നു എന്നാരോപിച്ച് ഒരു സംഘം അക്രമികൾ ദളിത് വൃദ്ധയുടെ നാവറുത്തു. ബീഹാറിലെ റോഹ്താസ് ജില്ലയിൽ റെഡിയ എന്ന ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. രാജ്കലി ദേവി എന്ന വൃദ്ധക്കാണ് ഗ്രാമവാസികളിൽ നിന്നും ക്രൂര പീഡനം നേരിടേണ്ടി വന്നത്.
 
ഒരു സംഘം ഗ്രാമവാസികൾ പ്രാകൃതമായ ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച് കയറി വൃദ്ധയുടെ നവിന്റെ ഒരു ഭാഗം അറുത്തുമാറ്റുകയായും പിന്നീട് വൃദ്ധയെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു എന്ന് തിലാത്ത് പൊലീസ് പറയുന്നു. വൃദ്ധ ഇപ്പോൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 
സംഭവത്തിൽ വൃദ്ധയുടെ പേരക്കുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഹാറിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ നിരവധി അക്രമങ്ങളും കൊലപതകങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം കേസുകളിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ബിഹാർ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran vs Israel: 'ഏറ്റവും വലിയ ആക്രമണം നേരിടാന്‍ തയ്യാറെടുത്തോളൂ'; തിരിച്ചടിക്കാന്‍ ഇറാന്‍, ലോകം യുദ്ധമുനമ്പില്‍ !

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

അടുത്ത ലേഖനം
Show comments