20കാരൻ പീഡനത്തിനിരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയത് 3 വയസിൽ താഴെയുള്ള ഒൻപത് പെൺകുട്ടികളെ, കുറ്റവാളിയുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി !

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (13:24 IST)
ഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഒൻപത് ബാലികമാരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരനെ പൊലീസ് പിടികൂടി. യു പിയെ മഗൻപൂർ എന്ന ഗ്രാമത്തിൽ നിന്നുമാണ് ഈ കൊടും കുറ്റവാളിയെ പൊലീസ് പിടികൂടിയത്. ഗുരുഗ്രാമിൽ ഒരു പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 
 
ഈ കേസിൽ പിടിയിലായതോടെയാണ് സുനിൽ എന്ന 20 കാരൻ നടത്തിയ അതിക്രൂര പീഡന കൊലപാതകങ്ങൾ വെളിച്ചത്തുവന്നത്. ആഘോഷ വേളകളിൽ സൌചന്യ ഭക്ഷണം വിതരണം ചെയ്യുന്ന ബന്താരസ് കമ്മ്യൂണിറ്റി കിച്ചണുകളിൽ വരുന്ന പെൺകുട്ടികളെ മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിച്ച് കൊലപ്പെടുത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.
 
പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്നതിന് മുൻപ് കാലുകൾ കല്ലുകൊണ്ട് ഇടിച്ച് ഒടിക്കാറുണ്ടായിരുന്നു എന്നും സുനിൽ മൊഴി നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡല്‍ഹിയിൽ നാലും ഗുരുഗ്രാമില്‍ മൂന്നും ഗ്വാളിയോറിലും ഝാന്‍സിയും ഓരോ കുഞ്ഞുങ്ങളെയും ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

നിങ്ങള്‍ എടിഎം പിന്‍ നമ്പര്‍ മറന്നുപോകാറുണ്ടോ, ഇക്കാര്യം അറിഞ്ഞിരിക്കണം

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത ലേഖനം
Show comments