കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി കേസിൽ ഒത്തുതീർപ്പിന് വഴങ്ങിയില്ല, പ്രതികൾ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Webdunia
ചൊവ്വ, 8 ജനുവരി 2019 (18:03 IST)
മീററ്റ്: കൂട്ട ബലത്സംഗത്തിന് ഇരയാക്കിയ ശേഷം യുവതി ഒത്തുതീർപ്പിന് വഴങ്ങാത്തതിനെ തുടർന്ന് പ്രതികൾ വിവാഹിതയായ യുവതിയെ മണ്ണെണ്ണയൊഴിത്ത് കത്തിച്ചു, ഉത്തർപ്രദേശിലെ ഷാമ്ലി ജില്ലയിലാണ് സംഭവം ഉണ്ടായത്.ഗുരുതരമായി പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
 
ഒന്നര മാസം മുൻ‌പാട് യുവതിയെ മൂന്നുപേര്  ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്  പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാതിരിക്കാൻ ഇവർ യുവതിയുടെ കുടുംബവുമായി സമവായ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് യുവതി സമ്മതിക്കാതെ വന്നതോടെ പ്രതികളിലൊരാൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 
 
സംഭവത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യുവതിയെ പ്രതികൾ തീ കൊളുത്തിയിട്ടില്ലാ എന്നാണ് പൊലീസിന്റെ വദം. 
വീട്ടിൽ പാൽ തിളപ്പിക്കുന്നതിനിടെ യുവതിയുടെ സാരിക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നു യുവതി ഇത് ഭർത്താവിനോടെ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ തങ്ങളുടെപക്കലുണ്ടെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്. അതേസമയം യുവതി  മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് പിഴ ചുമത്തും; കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും

പുറത്തുനിന്നുള്ള ഭക്ഷണം മാത്രം അനുവദനീയം, ജയിലില്‍ തന്ത്രിക്ക് മറ്റ് അധിക സൗകര്യങ്ങളില്ല

സബ് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

നേമം 'പേടി'യില്‍ കോണ്‍ഗ്രസ് ക്യാംപ്; തരൂരും സ്‌കൂട്ടായി, ശബരിനാഥനു സാധ്യത

അടുത്ത ലേഖനം
Show comments