Webdunia - Bharat's app for daily news and videos

Install App

മരുമകളുമായി അവിഹിതബന്ധം, എഴുപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി

Webdunia
വെള്ളി, 25 ജനുവരി 2019 (10:44 IST)
ചെന്നൈ: മരുമകളുമായി അവിഹിതബന്ധം പുലർത്തിയ എഴുപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കുത്തി കൊലപ്പെടുത്തി. ചെന്നൈ ജെ ജെ നഗറിലാണ് സംഭവം ഉണ്ടായത്. യേശുരാജനെന്ന  എഴുപതുകാരനെയാണ് ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. 
 
ഭാര്യക്കും മകനും മരുമകൾക്കുമൊപ്പമാണ് യേശുരാജൻ കഴിഞ്ഞിരുന്നത്. മരുമകളുമായി യേശുരാജന് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം യേശുരാജൻ മരുമകളുടെ പേരിൽ എഴുതിവക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞതോടെ ഭാര്യ കല ഇക്കാര്യങ്ങൾ തന്റെ സഹോദരൻ ഗോപാലനെ അറിയിച്ചു. 
 
സഹോദരി ഡെയ്സി, മകള്‍ ജെന്നിഫര്‍ മകളുടെ ഭര്‍ത്താവ് പ്രിന്‍സ് സേവ്യര്‍ എന്നിവരുമായി ഗോപാൽ കൂടിക്കാഴ്ച നടത്തി യേശുരാജനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് അയൽക്കാരാണ് പൊലീസിൽ അറിയിച്ചത്. സംഭവത്തിൽ പ്രതികളെയെല്ലാം പൊലീസ് പിടികൂടിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments