Webdunia - Bharat's app for daily news and videos

Install App

ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായി; യുവാവ് അറസ്‌റ്റില്‍

ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായി; യുവാവ് അറസ്‌റ്റില്‍

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (11:38 IST)
ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. താമരശേരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അഞ്ച് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലളം സ്വദേശിയായ ഹാമിദും സുഹൃത്തുക്കളും അറസ്‌റ്റിലായി.

കഴിഞ്ഞ വ്യാഴാഴ്‌ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം വ്യക്തമായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍

ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഹമീദ് അടുപ്പത്തിലാകുകയും പിന്നീട് പ്രണയമായി മാറുകയായിരുന്നു. വ്യാഴാഴ്‌ച വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയുമായി ഹമീദ് കൊടുങ്ങല്ലൂര്‍, കൊച്ചി, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളിലെത്തി. ഇവര്‍ക്ക് താമസിക്കാനുള്ള സൌകര്യവും വാഹനവും ഒരുക്കി നല്‍കിയത് യുവാവിന്റെ സുഹൃത്തുക്കളാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ലൈംഗിക അതിക്രമം നടത്തുകയും തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തുത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അടുത്ത ലേഖനം
Show comments