Webdunia - Bharat's app for daily news and videos

Install App

സ്വന്തം അമ്മയെ ക്രൂരമായി കൊന്നു; കുത്തിയത് 60 പ്രാവശ്യം - മകള്‍ക്ക് 45 വര്‍ഷം തടവ് വിധിച്ച് കോടതി

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (15:06 IST)
മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരിയായ മകള്‍ക്ക് 45 വർഷത്തെ ജയിൽ ശിക്ഷ. ഷിക്കാഗോയിലെ ഇന്ത്യാന ഗാരിയിലുള്ള ചെസ്‌റ്റീനിയ റീവിസ് എന്ന പെണ്‍കുട്ടിയെ ആണ് കോടതി ശിക്ഷിച്ചത്.

2017 ഫെബ്രുവരി 13ന് നടന്ന കൊലപാതകത്തില്‍ ഈ മാസം 12നാണ് കോടതി ശിക്ഷ വിധിച്ചത്. എന്തിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന കോടതിയുടെ ചോദ്യത്തിന് കരയുക മാത്രമാണ് റീവിസ് ചെയ്‌തത്.

സ്വന്തം വീട്ടില്‍ വെച്ചാണ് കൊല നടന്നത്. മാതാവ് ജെയ്മി ഗാർനെറ്റിനെ (34) 60 ലധികം തവണയാണ് റീവിസ് കുത്തിയത്. അമ്മയെ താന്‍ ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്ന് മകള്‍ പൊലീസിനോട് പറഞ്ഞു.

കേസ് കോടതിയിൽ വിചാരണക്ക് വരുന്നതിനു മുമ്പ് അറ്റോർണിമാർ തമ്മിൽ ഉണ്ടാക്കിയ ധാരണയനുസരിച്ച് ഇവർ കുറ്റം സമ്മതിക്കുകയും ഈ കേസിൽ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ (45 വർഷം) വിധിക്കുകയുമായിരുന്നു.

റീവിസിന് മുമ്പ് ക്രിമിനൽ പശ്ചാത്തലം ഒന്നും ഇല്ലാതിരുന്നതിനാലാണ് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയത്. ഇവരുടെ മാനസിക നില പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments