Webdunia - Bharat's app for daily news and videos

Install App

മലപ്പുറത്ത് 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: ചോദ്യം ചെയ്‌ത അമ്മയ്‌ക്കും മകനും ക്രൂര മർദ്ദനം

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2019 (17:13 IST)
മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമം. പതിനാറുകാരനായ മകനെ  പീഡിപ്പിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്‌ത സ്‌ത്രീക്കും ബന്ധുവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.

മലപ്പുറം എടപ്പാളിലാണ് സംഭവം. ഇരുമ്പ് വടി കൊണ്ട് അടിയേറ്റ പതിനാറുകാരന്റെ വിരലൊടിഞ്ഞു. ബന്ധുവിനും പരുക്കുണ്ട്. ചങ്ങരംകുളം പൊലീസ് അമ്മയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തി. നാരായണന്‍ എന്നയാളാണ് പീഡന ശ്രമം നടത്തിയത്.

എടപ്പാളില്‍ നടന്ന മഴവില്‍ എക്‌സ്‌പോയ്ക്കിടെയായിരുന്നു പതിനാറുകാരനെ തൊഴിലാളി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടി ഇത് വീഡിയോയില്‍ പകര്‍ത്തി. ഇത് കണ്ട് കുട്ടിയുടെ അമ്മയും ബന്ധുവും ചോദ്യം ചെയ്തു. ബഹളത്തിനിടെ ഇവരെ പ്രതി നാരായണന്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments