Webdunia - Bharat's app for daily news and videos

Install App

കാണാതായ ആറുവയസുകാരി മരിച്ച നിലയിൽ, സമീപത്ത് ഒരു പുരുഷന്റെ മൃതദേഹവും

Webdunia
വെള്ളി, 14 ഫെബ്രുവരി 2020 (13:14 IST)
സൗത്ത് കാരലൈന: അമേരിയ്ക്കയിലെ സൗത്ത് കാരലൈനയിൽനിന്നും കാണാതായ ആറു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സയക് പബ്ലിക് സേഫ്റ്റി ഡയറക്ടർ. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപത്ത് നിന്നും മറ്റൊരു പുരുഷന്റെ മൃതദേഹവും കണ്ടെത്തിയതായും ഡയറക്ടർ ബെയ്‌റൻ വ്യക്തമാക്കി.
 
എന്നാൽ മൃതദേഹങ്ങൾ എവിടെനിന്നുമാണ് കണ്ടെത്തിയത് എന്ന് വെളിപ്പെടുത്താൻ ഇദ്ദേഹം തയ്യാറായിട്ടില്ല. ഇരുവരുടെ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യവും. ഡയറക്ടർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ടണ് പെൺകുട്ടിയെ കാണാതായത്.
 
സ്കൂളിൽനിന്നുമെത്തിയ പെൺകുട്ടി വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിയ്ക്കെയാണ് കാണാതായത്. തങ്കളാഴ്ച തന്നെ പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പൊൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ഇതേവരെ ലഭിച്ചിട്ടില്ല. എന്നാൽ ഈ അനുമാനാത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments