Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളുടെ പിന്നാലെ നടക്കും, ആരുമില്ലെന്ന് ഉറപ്പാക്കി ചുംബിച്ച് ഓടിമറയും; പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്

Webdunia
വ്യാഴം, 6 ഫെബ്രുവരി 2020 (20:34 IST)
മുംബൈ: മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇരയാക്കപ്പെട്ട സ്തീകൾ പരാതി നൽകിയാൽ പ്രതിക്കെതിരെ പീഡന കേസ് ചുമത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
 
യുവതികളുടെ പിന്നാലെ ചുറ്റിപ്പറ്റി നടക്കും. ചുറ്റും ആരുമില്ലെന്ന് ഉറപ്പായാൽ ഓടിച്ചെന്ന് മുഖത്ത് ചുംബിച്ച് ഓടി മറയുന്നതായിരുന്നു പ്രതിയുടെ രീതി. മുബൈയിലെ മാതുംഗ സ്റ്റേഷനിൽനിന്നുമാണ് ഇയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. നിരവധി സ്ത്രികളോട് ഇയാൾ മോഷമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു മോഷണ കേസിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. എന്നാൽ സ്ത്രീകളെ ഉപദ്രവിച്ച സംഭവങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ ഒന്നും നിലവിൽ ചാർജ് ചെയ്തിട്ടില്ല. പരാതികളുമായി സ്ത്രീകൾ സമീപിയ്ക്കുന്ന മുറയ്ക്കായിരിയ്ക്കും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

Vijay: തമിഴ്‌നാടിന്റെ 'രക്ഷകൻ' രക്ഷയില്ലാതെ സ്ഥലം വിട്ടു: വിജയ്‌യെ കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്

Karur Stampede: 'വിജയ്‌യെ കാണാൻ പോയതാ അവർ, അടുത്ത മാസം കല്യാണമായിരുന്നു'; കരൂരിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും

അടുത്ത ലേഖനം
Show comments