Webdunia - Bharat's app for daily news and videos

Install App

ആ പഴയ നിവിന്‍ പോളി അടുത്ത മാസം വരും, ഒരു മെഗാഹിറ്റിന്‍റെ മണം!

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (18:52 IST)
സമീപകാലത്ത് നിവിന്‍ പോളിയുടേതായി വന്ന സിനിമകളില്‍ പലതും ബോക്സോഫീസില്‍ പ്രതീക്ഷിച്ചത്ര ചലനം ഉണ്ടാക്കിയില്ല. 
 
1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ്, ഒരു വടക്കന്‍ സെല്‍‌ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം തുടങ്ങി നിരനിരയായി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന നിവിന്‍ പോളി ഇപ്പോള്‍ അത്ര ഫോമിലല്ല. സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ സിനിമകള്‍ വേണ്ടത്ര ചലനമുണ്ടാക്കാതെ പോയി.
 
അതുകൊണ്ടുതന്നെ, നിവിന്‍ പോളിയുടെ ഒരു മാസ് പടത്തിനായാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്. ‘റിച്ചി’ എന്ന ബഹുഭാഷാ ചിത്രത്തില്‍ പ്രതീക്ഷയേറുന്നതും അതുകൊണ്ടാണ്.
 
ഡിസംബര്‍ ഒന്നിന് റിച്ചി പ്രദര്‍ശനത്തിനെത്തും. ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. നിവിന്‍ അവതരിപ്പിക്കുന്ന റിച്ചി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പിതാവായി പ്രകാശ് രാജ് അഭിനയിക്കുന്നു. തമിഴിലും നിവിന്‍ പോളി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mankoottathil: 'അതെങ്ങനാ, കൂടെ കിടന്നവനല്ലേ രാപ്പനിയറിയൂ'; രാഹുൽ വിഷയത്തിൽ ഷാഫിയെ വിമർശിച്ച് ടി വി രാജേഷ്

Rahul Mamkootathil: വെറുതെ രാജിവെച്ചാല്‍ പോരാ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം; രാഹുലിനെതിരായ വികാരം ശക്തം

Rahul Mankoottathil: ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ല; രാഹുലിനെ പുറത്താക്കണമെന്ന് ജോസഫ് വാഴയ്ക്കൻ

'പ്രൊഫസറായ വൈദികന്‍ ബലമായി ചുംബിച്ചു'; തുറന്നുപറച്ചിലുകളുമായി മുന്‍ കന്യാസ്ത്രീയുടെ ആത്മകഥ

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിൽ കഴിയുന്നത് ഏഴ് പേർ

അടുത്ത ലേഖനം
Show comments