Webdunia - Bharat's app for daily news and videos

Install App

വിജയ് ക്രിസ്ത്യാനിയോ ഹിന്ദുവോ? സ്‌കൂളില്‍ ചേര്‍ത്തിയപ്പോള്‍ അപേക്ഷാ ഫോമില്‍ കൊടുത്തത് ഇങ്ങനെ

Webdunia
ബുധന്‍, 22 ജൂണ്‍ 2022 (12:34 IST)
തമിഴ് സൂപ്പര്‍ താരം വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തില്‍ വലിയൊരു പ്രചാരണം പല സമയത്തും നടന്നിട്ടുണ്ട്. വിജയിയുടെ മതത്തെയും ജാതിയെയും സംബന്ധിച്ച് പല വിവാദ ചര്‍ച്ചകളും സിനിമയ്ക്കുള്ളിലും പുറത്തും നടന്നിട്ടുണ്ട്. അത്തരം വിവാദങ്ങളില്‍ വെളിപ്പെടുത്തലുമായി താരത്തിന്റെ പിതാവും നടനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍ ഒരിക്കല്‍ രംഗത്തെത്തിയിരുന്നു. 
 
വിജയിയെ സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് അപേക്ഷാ ഫോമില്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് തമിഴന്‍ എന്നാണ് ചേര്‍ത്തതെന്നും ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ച സ്‌കൂള്‍ അധികൃതര്‍ പിന്നീട് വഴങ്ങിയെന്നും ചന്ദ്രശേഖര്‍ പറയുന്നു. 
 
അന്നുമുതല്‍ വിജയിയുടെ സര്‍ട്ടിഫിക്കറ്റില്‍ ജാതിയുടെ സ്ഥാനത്ത് തമിഴന്‍ എന്നു മാത്രമേയുള്ളൂ. നാം വിചാരിച്ചാല്‍ നമുക്ക് ജാതിയില്ലാതെ മുന്നോട്ടു പോകാം. ആ തീരുമാനം എടുക്കേണ്ടത് നമ്മളാണെന്നും അദ്ദേഹം പറഞ്ഞു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

അടുത്ത ലേഖനം
Show comments