Webdunia - Bharat's app for daily news and videos

Install App

Bramayugam: മഞ്ഞുമ്മല്‍ ബോയ്‌സ് കൂടി എത്തിയതോടെ ഭ്രമയുഗത്തിന്റെ കളക്ഷന്‍ താഴേക്ക്; മമ്മൂട്ടി ചിത്രം ഇതുവരെ നേടിയത്

അതേസമയം കഴിഞ്ഞ 15 ന് തിയറ്ററുകളിലെത്തിയ ഭ്രമയുഗത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 40 കോടി കടന്നു

രേണുക വേണു
വെള്ളി, 23 ഫെബ്രുവരി 2024 (09:27 IST)
Bramayugam: ഇന്നലെ റിലീസ് ചെയ്ത ഭ്രമയുഗം കൂടി മികച്ച അഭിപ്രായങ്ങള്‍ നേടിയതോടെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കളക്ഷന്‍ താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭ്രമയുഗത്തിന്റെ 38,000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റു പോയത്. മികച്ച അഭിപ്രായങ്ങളോടെ മുന്നോട്ടു പോകുന്ന പ്രേമലുവിന് ഭ്രമയുഗത്തേക്കാള്‍ ബുക്കിങ് ഉണ്ട്. രണ്ടായിരത്തിനു മുകളില്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ പ്രേമലുവിന്റേതായി വിറ്റുപോകുന്നത്. ഭ്രമയുഗത്തിന്റേത് രണ്ടായിരത്തില്‍ താഴെയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഏഴായിരത്തില്‍ അധികം ടിക്കറ്റുകള്‍ മണിക്കൂറില്‍ വിറ്റുപോകുന്നുണ്ട്. 
 
അതേസമയം കഴിഞ്ഞ 15 ന് തിയറ്ററുകളിലെത്തിയ ഭ്രമയുഗത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 40 കോടി കടന്നു. ഈ വാരാന്ത്യം കഴിയുന്നതോടെ ചിത്രം 50 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ഭ്രമയുഗം ഇന്നുമുതല്‍ തിയറ്ററുകളിലെത്തും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments